/indian-express-malayalam/media/media_files/2025/04/09/Vml6KuPFXlAf7UEWr4fp.jpg)
'എംഎസ് സി തുർക്കി
തിരുവനന്തപുരം: സൗത്ത് ഏഷ്യയിൽ ആദ്യമായി ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ വാഹക കപ്പൽ 'എംഎസ് സി തുർക്കി' വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റ വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യൻ സമുദ്ര വ്യാപാരത്തിന്റെ ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
പരിസ്ഥിതി സൗഹൃദപരമായി നിർമ്മിച്ചിരിക്കുന്ന, വളരെ കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്ന കപ്പലെന്ന പ്രത്യേകതയ്ക്കും ഉടമയാണ് എംഎസ്സി തുർക്കി.
ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമൻ കപ്പൽ ആദ്യമായിട്ടാണ് എത്തുന്നത്, അത് വിഴിഞ്ഞമായതോടെ കേരളത്തിന്റെ യശസ്സ് ഒന്നുകൂടെ ഉയർന്നു.399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയും 33.5 മീറ്റർ ആഴവുമുള്ള കപ്പലിന് ഏകദേശം 24,346 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട്.
Read More
- Waqf Amendment Bill: മുനമ്പം പ്രശ്നം സങ്കീർണം; വഖഫ് നിയമഭേദഗതിയിലൂടെ പരിഹരിക്കാനാവില്ല:പിണറായി വിജയൻ
- Pinarayi Vijayan on Veena Vijayan's Controversy : മാസപ്പടി വിവാദം ഗൗരവ്വമായി കാണുന്നില്ല; വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
- Pocso Special Wing: പോലീസിൽ പോക്സോ കേസുകൾക്ക് പ്രത്യേക വിഭാഗം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
- Kerala Weather: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിച്ചു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- 'തന്ത വൈബ്' മാറ്റി വച്ചിട്ട് വേണം തെരഞ്ഞെടുപ്പിനെ നേരിടാൻ; ഹൈബി ഈഡനുമായി 'വർത്തമാനം'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us