scorecardresearch

Sarkeet OTT: സർക്കീട്ട് ഒടിടിയിലേക്ക്; എവിടെ കാണാം?

Sarkeet OTT Release Date Platform: ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സർക്കീട്ട് ഒടിടിയിലേക്ക്, എവിടെ കാണാം? 

Sarkeet OTT Release Date Platform: ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സർക്കീട്ട് ഒടിടിയിലേക്ക്, എവിടെ കാണാം? 

author-image
Entertainment Desk
New Update
Sarkeet OTT Release Date Platform ManoramaMax

Sarkeet OTT Release Date & Platform

Sarkeet OTT Release Date & Platform: ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സർക്കീട്ട് ഒടിടിയിലേക്ക്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

Also Read:

ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  എഡിഎച്ച്ഡിയുള്ള ജെപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഓർഹാൻ്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. 

Also Read: New OTT Releases: വാരാന്ത്യം ഒടിടിയിൽ കാണാം, ഏറ്റവും പുതിയ 5 ചിത്രങ്ങൾ

അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും, ഫ്റാങ്ക്ളിൻ ഡൊമിനികും ചേർന്നാണ് ചിത്രം നിർമിച്ചത്. സംഗീതം-ഗോവിന്ദ് വസന്ത. ഛായാഗ്രഹണം -അയാസ് ഹസൻ. എഡിറ്റിങ് - സംഗീത് പ്രതാപ് എന്നിവരും നിർവ്വഹിച്ചിരിക്കുന്നത്. 

Advertisment

Also Read: നല്ലതിനു വേണ്ടിയുള്ള മാറ്റം സ്വീകാര്യം; 'അമ്മ'യിലേക്ക് എല്ലാവരെയും തിരിച്ചുകൊണ്ടുവരണമെന്ന് ആസിഫ് അലി

Also Read: ഒടുവിൽ ആ സ്വപ്നം പൂവണിഞ്ഞു; ചിങ്ങം ഒന്നിന് സന്തോഷവാർത്ത പങ്കിട്ട് വിനോദ് കോവൂർ

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സെപ്റ്റംബർ ആദ്യവാരം ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. ഔദ്യോഗികമായി സ്ട്രീമിംഗ് ഡേറ്റ് അനൗൺസ് ചെയ്യപ്പെട്ടിട്ടില്ല. 

Also Read:  പുതുവത്സരാശംസകളുമായി മമ്മൂട്ടിയും മോഹൻലാലും; ഇച്ചാക്കയ്ക്കായി കട്ട വെയ്റ്റിങെന്ന് ആരാധകർ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: