
“അന്നേരം ടീപ്പോയില്‍ വെച്ച ഒഴിഞ്ഞ ഐസ് ക്രീം ടംബ്ലര്‍ കിടുങ്ങിത്തുടങ്ങി, പതിയെ കട്ടില്‍ വിറച്ചു. അകലെ നിന്നും നേരത്തെ കേട്ട “പ്ദും” എന്ന ശബ്ദം വീണ്ടും കേട്ട്…
“അന്നേരം ടീപ്പോയില്‍ വെച്ച ഒഴിഞ്ഞ ഐസ് ക്രീം ടംബ്ലര്‍ കിടുങ്ങിത്തുടങ്ങി, പതിയെ കട്ടില്‍ വിറച്ചു. അകലെ നിന്നും നേരത്തെ കേട്ട “പ്ദും” എന്ന ശബ്ദം വീണ്ടും കേട്ട്…
പുതു കഥാകൃത്തുക്കളിൽ ഏറ്റവും പുതുതായ വിവേക് ചന്ദ്രനും പഴയ തലമുറയിലെ നിരൂപകരിൽ എന്നും മാനസിക യൗവ്വനം കാത്തു സൂക്ഷിക്കുന്ന എൻ ശശിധരനും എഴുത്തിന്റെയും ജീവിതത്തിന്റെയും അകം-പുറം ലോകങ്ങളെക്കുറിച്ച്
“മനുഷ്യനോളം വേദനിക്കുകയും വെട്ടിവിയര്‍ക്കുകയും ചെയ്യുന്ന കൃത്രിമജീവികള്‍ (synthetic organism) നമുക്കിടയിലൂടെ പുളച്ചു നടക്കുന്ന കാലം ഒരുവട്ടമെങ്കിലും ഭാവനയില്‍ കാണാത്തവരല്ലല്ലോ നമ്മള്‍. മനുഷ്യന്‍റെ ഭാവനയില്‍ വിശ്വാസമുള്ള ഒരാളെന്ന നിലയില്‍…
“പാതിരാത്രിയിലെപ്പോഴോ മാര്‍ക്കറ്റില്‍ രണ്ടിടത്തായി തെറിച്ചു വീണു കിടന്ന ജോസിന്‍റെ ചെരുപ്പുകള്‍ ഒരുമിച്ചു കൂടി നടന്നു തുടങ്ങി. പകല്‍ ജോസിന്‍റെ ശരീരം കുഴഞ്ഞു കിടന്ന ചളിയില്‍ ചവുട്ടി പതിയെ…
“അയാള്‍ പതിവായി ജാലകങ്ങള്‍ ഇറുക്കിയടച്ചതിന് ശേഷവും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന അവസാനത്തെ തുള്ളി പ്രകാശത്തെ കറുത്ത ജാലകവിരികള്‍ കൊണ്ട് മൂടിയിട്ട് ഉറക്കത്തിനായി നോറ്റിരുന്ന് നേരം വെളുപ്പിക്കുന്നു”
രാഷ്ട്രീയത്തിന്‍റെ പേരിലുളള അരാഷ്ട്രീയതയുടെ സൂക്ഷ്മമായ അടയാളപ്പെടുത്തലാണ് ‘ഈട’. തീർച്ചയായും തീയേറ്ററിൽ ഇരുന്ന് പൊളളിനീറി അനുഭവിക്കുതന്നെ വേണം ഈ ചിത്രം എന്ന് കഥാകൃത്തായ ലേഖകൻ
ഒരു കരയിൽ ഏറ്റവും സ്നേഹത്തോടെ ജീവിച്ചിരുന്നവർ മറുകരയിൽ വേദന ശ്വസിച്ചു ഏകാകികളായി കഴിയുന്നതിന്‍റെ സട്ടിൽ ആയിട്ടുള്ള അടയാളപ്പെടുത്തലാണ് മായാനദി കഥാകൃത്തായ ലേഖകന്‍റെ വ്യത്യസ്തമായ കാഴ്ച
കോമ്രേഡ് അജിപ്പാന്റെ സാഹസികതയെ കുറിച്ച് യുവകഥാകൃത്തായ വിവേക് ചന്ദ്രനെഴുതുന്നു.