
മിത്തുകളുടെ സമൃദ്ധിയിൽ സയൻസ് ഫിക്ഷന്റെ ഭാവനയിൽ, കുറ്റവാളിക്കും നിയമപാലകനും ഇടയിലെ പരിവർത്തനങ്ങളുടെ കാണാരേഖകളുടെ കാഴ്ചകളിലേക്ക് സാഹിത്യവും സാങ്കേതികവിദ്യയും സന്നിവേശിപ്പിച്ച കലയുടെ ചുട്ടികുത്തലാണ് ‘ചുരുളി.’ ‘ചുരുളി’ക്ക് ആധാരമായ ‘കളിഗെമിനാറിലെ…
മിത്തുകളുടെ സമൃദ്ധിയിൽ സയൻസ് ഫിക്ഷന്റെ ഭാവനയിൽ, കുറ്റവാളിക്കും നിയമപാലകനും ഇടയിലെ പരിവർത്തനങ്ങളുടെ കാണാരേഖകളുടെ കാഴ്ചകളിലേക്ക് സാഹിത്യവും സാങ്കേതികവിദ്യയും സന്നിവേശിപ്പിച്ച കലയുടെ ചുട്ടികുത്തലാണ് ‘ചുരുളി.’ ‘ചുരുളി’ക്ക് ആധാരമായ ‘കളിഗെമിനാറിലെ…
“നീണ്ടൂരിന്റെ കഥയോനെ നേരിട്ട് കാണാന്‍ ഒരു വൈകുന്നേരം ഇരിട്ടിയില്‍ നിന്നും കോട്ടയം ഫാസ്റ്റില്‍ കയറിയിരുന്നു”, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എസ്. ഹരീഷിനെ കുറിച്ച് വിനോയ്…
തൃശൂരിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂരെ കുട്ടികളുടെ “എലിപ്പെട്ടി” എന്ന നാടകം കുട്ടികളുടെ നാടകം കളിച്ചു വിളയുന്നതിനെ അടയാളപ്പെടുത്തുന്നു. കഥാകൃത്തും അധ്യപകനുമായ ലേഖകൻ എഴുതുന്നു
ചീങ്കണ്ണിപുഴയിലെ കയങ്ങളിലും തോടിറിമ്പിലെ കാടുകളിലും എത്തുമ്പോൾ വിദ്യാർത്ഥികൾ ഗുരുക്കന്മാരായി മാറി. പുഴയുടെ ആഴങ്ങളെകുറിച്ചും ഒഴുക്കിനെപ്പറ്റിയും മീനുകളെക്കുറിച്ചും പുഴയുടെകരയിലും ആഴങ്ങളിലുമുളള സസ്യങ്ങളെപ്പറ്റിയും അവർ പഠിപ്പിച്ചു