
“സഞ്ചിക്കുള്ളിൽനിന്ന് ഗാലറിയിലെ ആർപ്പുവിളികളുയരുന്നത് ഞാൻ കേട്ടു: “പടച്ചോനേ, ഒറ്റക്കണ്ണന്റെ സിസർക്കട്ട്.! ഗോൾ…” ഷാഹുൽ ഹമീദ് കെ ടി എഴുതിയ കഥ
“സഞ്ചിക്കുള്ളിൽനിന്ന് ഗാലറിയിലെ ആർപ്പുവിളികളുയരുന്നത് ഞാൻ കേട്ടു: “പടച്ചോനേ, ഒറ്റക്കണ്ണന്റെ സിസർക്കട്ട്.! ഗോൾ…” ഷാഹുൽ ഹമീദ് കെ ടി എഴുതിയ കഥ
സ്വന്തം നിരപരാധിത്വം തെളിയിച്ചു കഴിഞ്ഞാല്‍ ആരുമൊന്നു നെഞ്ചുവിരിച്ചു പോവും, കാണ്ടാമൃഗംപോലുള്ള ബുള്ളറ്റിന്‍റെ ഹാന്‍റിലില്‍ പിടിച്ചുള്ള സര്‍ജുലന്‍റെ ഇരിപ്പുകണ്ടാല്‍ അതുതന്നെയാണ് തോന്നുക, അല്ലെ…? ഒന്നു ശരിക്കും നോക്കിക്കെ, അതെന്നെ…!