
അന്ന കരയണം, ചിരിയ്ക്കണം, കഴുത്തുറയ്ക്കണം, സാധാരണ കുട്ടികളെപ്പോലെ കൈകാലുകൾ അനക്കണം, എഴുന്നേറ്റിരിയ്ക്കണം, നടക്കണം… സ്കൂളിൽ ചേർന്ന് പഠിയ്ക്കണം, ഐവിലീഗ് കോളജിൽ അഡ്മിഷൻ കിട്ടണം… എടുത്ത് നിരത്തിവച്ചാൽ ഒരു…
അന്ന കരയണം, ചിരിയ്ക്കണം, കഴുത്തുറയ്ക്കണം, സാധാരണ കുട്ടികളെപ്പോലെ കൈകാലുകൾ അനക്കണം, എഴുന്നേറ്റിരിയ്ക്കണം, നടക്കണം… സ്കൂളിൽ ചേർന്ന് പഠിയ്ക്കണം, ഐവിലീഗ് കോളജിൽ അഡ്മിഷൻ കിട്ടണം… എടുത്ത് നിരത്തിവച്ചാൽ ഒരു…
എല്ലാ വർഷവും, ‘ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് പിള്ളേർക്ക് എന്നാ സ്കൂൾ അടയ്ക്കുന്നത്’ എന്ന് ചിലവിൽ നിന്ന് അപ്പച്ചൻ വിളിച്ച് ചോദിക്കുന്നിടത്തുനിന്നാണ് ഞങ്ങളുടെ ക്രിസ്മസ് സ്വപ്നങ്ങൾ തുടങ്ങുന്നത്
“ഒരാനയുടെ ശക്തി തന്നെ താങ്ങാൻ പറ്റുന്നില്ല അപ്പഴാ ഇനി പതിനായിരം ആനകളുടെ ശക്തി.” ഞങ്ങളുടെ ഭർത്താക്കന്മാർക്കും ആ ചെടി മാത്രം കൊടുത്തേയ്ക്കരുതെന്ന് ബാക്കിയുള്ളവരും ഒരേസ്വരത്തിൽ ആവശ്യപ്പെട്ടപ്പോൾ ഞാനാകെ പ്രതിസന്ധിയിലായി
പുതിയ ഉത്പന്നം മാർക്കറ്റിലേയ്ക്കിറക്കുമ്പോൾ ചെയ്യുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ ‘ഞാനെന്ന പ്രോഡക്റ്റ്’ ലോഞ്ച് ചെയ്തപ്പോഴും നടത്തിയിരുന്നു. അതായത് ബയോഡേറ്റയിൽ അല്ലറ-ചില്ലറ നുണകൾ കുത്തിതിരുകിയിരുന്നു എന്ന് സാരം. അറേയ്ഞ്ച്ഡ് മാര്യേജിന്റെ…
‘ഭർത്താവിന്റെയോ മക്കളുടെയോ കൂട്ടുകാരുടെയോ സ്വന്തം അപ്പന്റെയോ അമ്മയുടെയോ ഇഷ്ടം പിടിച്ചു പറ്റാൻ വേണ്ടി ജീവിച്ച ഒരു സ്ത്രീയെ ആയിരുന്നില്ല എന്റെ മമ്മി,’ മാതൃദിനത്തില്‍ പ്രിയാ ജൊസഫ് എഴുതുന്നു
പിണക്കങ്ങൾക്കിടയിൽ തമ്മിലൊരാൾ പറയാൻ ബാക്കി വച്ചത് മുഴുപ്പിക്കാതെ, കേൾക്കാതെ പോകേണ്ടിവന്നാൽ ഉണ്ടാകുന്ന നിരാശയും സങ്കടവും എത്ര വലുതായിരിക്കും
ചിലർ ചിലതരം മതിലുകൾ ചിലയിടങ്ങളിൽ ഉദ്ദേശശുദ്ധി അശേഷമില്ലാതെ പണിതുതുടങ്ങുമ്പോൾ എന്റെ ബുദ്ധിയുടെയും മനസ്സിന്റെയും അധികാരി ഞാൻ തന്നെ എന്ന് ഉറപ്പിച്ചും എന്റെ ചിന്താശക്തി ഞാനാർക്കും പണയം വയ്ക്കില്ല എന്നു് തറപ്പിച്ചും…
“പ്രീമാര്യേജ് കോഴ്സിൽ പങ്കെടുക്കാനാണ് ഞങ്ങൾ രണ്ടുപേരും മൂവാറ്റുപുഴയിൽ എത്തിയിരിക്കുന്നത്. പതിവുപോലെ മായ ഓടിവന്ന് കെട്ടിപിടിച്ച് ഭയങ്കര സ്നേഹവും കിലുകിലെ വർത്തമാനവുമായി ഏതാൾക്കൂട്ടത്തിലും മനസ്സുതൊടുന്ന തൊടുപുഴ നന്മയായി”
കേരളത്തിലെ പ്രളയസമയത്ത് ഉപയോഗിച്ച സാധനങ്ങൾ ക്യാപുകളിൽ എടുക്കില്ലെന്നും, അങ്ങനെ കൊണ്ടുവന്നതിനെ പുച്‌ഛിച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോസും മറ്റും ആൾക്കാർ മത്സരിച്ച് ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നതും മറ്റും കണ്ടപ്പോൾ, “പഴകിയ…
ചില്ലറ ഡിറ്റക്റ്റീവ് പണിയും ചാരപ്പണിയുമായി അഞ്ചാം ക്ലാസ്സിലെ വേനലവധിക്കാലത്ത് പറമ്പിന്റെ അതിരിൽ ചുറ്റിത്തിരിഞ്ഞ് നടക്കുമ്പോഴാണ് ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ അകത്തേയ്ക്ക് വിളിച്ചു് മമ്മി ഒരു പായ്ക്കറ്റ്…