
35 വർഷത്തെ സാഹിത്യ ജീവിതം, അഞ്ച് നോവലുകൾ രണ്ട് ചെറുകഥാ സമാഹാരങ്ങൾ, ഹിന്ദി സാഹിത്യത്തെ ലോകസാഹിത്യത്തിലേക്ക് നടത്തിയ എഴുത്തുകാരിയെ തേടിയാണ് ഇത്തവണത്തെ ബുക്കർ സമ്മാനം എത്തിയിരിക്കുന്നത്. ഗീതാജ്ഞലി…
35 വർഷത്തെ സാഹിത്യ ജീവിതം, അഞ്ച് നോവലുകൾ രണ്ട് ചെറുകഥാ സമാഹാരങ്ങൾ, ഹിന്ദി സാഹിത്യത്തെ ലോകസാഹിത്യത്തിലേക്ക് നടത്തിയ എഴുത്തുകാരിയെ തേടിയാണ് ഇത്തവണത്തെ ബുക്കർ സമ്മാനം എത്തിയിരിക്കുന്നത്. ഗീതാജ്ഞലി…
“ആ പാതിരാവ് തീരുംവരെ അടുത്തു കണ്ടൊരു പൊതുടാപ്പിനു മുന്നിലൊരു കൊടിച്ചിപ്പട്ടിയായി കിതച്ചുകിടന്ന് സുധാകരന് വെള്ളം കുടിച്ചു തീര്‍ത്തു. രാവുണരും വരെ അവിടെക്കിടന്ന് പുലഭ്യം പറഞ്ഞു.” രൺജു എഴുതിയകഥ
“ചില സ്വപ്നങ്ങളിൽ എത്ര വെള്ളം കണ്ടാലും നമ്മൾ കരയിലേക്ക് ചാടുന്ന മീനിനെപ്പോലാകും” വിബിൻ ചാലിയപ്പുറം എഴുതിയ കവിത
കടലവിറ്റ കാശും പൊതിഞ്ഞ് ചൊവ്വയിലേക്ക് പോയവരുടെ ‘അനതിവിദൂരവും” കറുത്തകമ്പിളി പുതച്ച് സുഖമായറുങ്ങുന്ന വീടിനെ കുറിച്ചുള്ള “അവരറിയുന്നില്ല”യും രണ്ട് ക്യാംപസ് കവിതകൾ
എന്‍ജിഒ അസോസിയേഷന്റെ വനിതാ നേതാവായ ഗീതാദേവിയ്ക്ക് അതൊന്നും സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. ചുംബനസമരക്കാര്‍ കെട്ടിപ്പിടിച്ചിരുന്ന പന്തലില്‍ ചാണകവെള്ളം കലക്കിയൊഴിച്ച് പുണ്യാഹം തെളിച്ച് ശുദ്ധമാക്കിയ വിപ്ലവവീരാംഗനയാണ്. അയാളുടെ ഭാവപരിണാമമൊന്നും അവര്‍ക്ക്…
അച്ഛമ്മയുടെ പെൻഷൻ ദിവസം ആദ്യം വണ്ടിയിറങ്ങാറുള്ള അമ്മായിമാർത്തന്നെ ഇത്തവണയും വലിയവായിൽ നിലവിളിച്ചോണ്ടോടിയെത്തി
ക്യാംപസ് കവിതകളിൽ ഇത്തവണ പഞ്ഞി മുട്ടായികളും വിളർത്ത വനസ്ഥലികളും
സമാധാനത്തിൻ്റെ മുകളിലേക്ക് സാവധാനം കയറുന്ന ഒരു സൈക്കിളും പെണ്ണിൻ്റെ പ്രണയം പോലെ കാൽക്കൽ ചുരുണ്ടിരിക്കു ന്ന പൂച്ചയും ഉറ്റുനോക്കുന്ന രണ്ട് കാമ്പസ് കവിതകൾ
കാമ്പസ് കവിത, അതിൻ്റെ ഫണം വിടർത്തുന്നതെങ്ങനെ? അതറിയാൻ പ്രവീണയുടെ മൂർഛ എന്ന കവിത. ഒപ്പം, നിറങ്ങൾക്ക് വാലും ചെകിളയും മുളച്ചതു പോലെ പൂച്ചപ്പരലുകൾ നീന്തുന്ന സൂരജിൻ്റ കവിതയും
മനസിന്റെ ഭാവങ്ങളെ കാൽപ്പനിക കവികളിൽനിന്നു തികച്ചും വ്യത്യസ്തമായ രീതിയിൽ കാണാനാണ് അക്കിത്തത്തിനു താൽപ്പര്യം
Loading…
Something went wrong. Please refresh the page and/or try again.