
“മഞ്ഞക്കിളികളെപ്പറ്റി മെക്സിക്കൻ തത്തകളെപ്പറ്റി പെൺകുട്ടികളുടെ പേരുകളുള്ള നാട്ടുമ്പുറത്തെ ബസ്സുകളെപ്പറ്റി മതിവരുവോളം ഓർക്കാൻ എന്റെ പുലർച്ചയെ ഞാൻ മാറ്റി വെച്ചിരിക്കുന്നു” കരുണാകരൻ എഴുതിയ കവിത
“മഞ്ഞക്കിളികളെപ്പറ്റി മെക്സിക്കൻ തത്തകളെപ്പറ്റി പെൺകുട്ടികളുടെ പേരുകളുള്ള നാട്ടുമ്പുറത്തെ ബസ്സുകളെപ്പറ്റി മതിവരുവോളം ഓർക്കാൻ എന്റെ പുലർച്ചയെ ഞാൻ മാറ്റി വെച്ചിരിക്കുന്നു” കരുണാകരൻ എഴുതിയ കവിത
“ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുപരിയായി സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യവല്‍ക്കരണത്തിന്റെയും പ്രശ്നമായാണ് വികസനം എന്ന സങ്കല്‍പ്പം തന്നെ മാറേണ്ടത്. കേരളം ആഗ്രഹിക്കുന്നതും ആഗ്രഹിക്കേണ്ടതും അതാണ്,” കേരളത്തിലെ വികസന സങ്കൽപ്പങ്ങളെ ജനാധിപത്യത്തിലും സ്വാതന്ത്രത്തിലും…
“മലമുകളിലെ കാഞ്ഞിര മരത്തിന്റെ കടയ്ക്കൽ ചുറ്റിക്കെട്ടിയ ചങ്ങല കാണിച്ചുകൊണ്ട് എന്റെ സന്ദർശകർക്ക് ആ സ്ഥലത്തെ രണ്ട് വിശേഷങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു ” ഒ.വി. വിജയൻ കഥാപാത്രമാകുന്ന…
ചിത്രവേലകള്‍ ചെയ്ത വലിയ പരവതാനി കുടഞ്ഞുവിരിക്കാന്‍ ശ്രമിക്കുന്ന സ്ത്രീ, പുലർച്ചയിലെ എന്റെ അതിഥി, അവളും ഒരു വായനക്കാരിയാണ്. എന്നോടൊപ്പം വയസ്സാവുന്നവൾ, മറ്റൊരു നാട്ടുദേവത എന്ന് ഞാൻ ആ…
കല പ്രവര്‍ത്തിക്കുന്നത് ‘പ്രതീക്ഷ’യിലാണ്. രചനയ്ക്കും വായനയ്ക്കും ഇടയില്‍ ആ പ്രതീക്ഷ ഈശ്വരീയമായ നാട്യത്തോടെ ഒളിച്ചു പാര്‍ക്കുന്നു
എനിക്ക് പത്തൊമ്പത് വയസ്സായിരുന്നു. മരിക്കുവാന്‍ പോകുന്നുവെന്ന് തോന്നിയിരുന്നു. ഞാന്‍ ദുഖിച്ചിരുന്നു. ഞാന്‍ പ്രണയത്തിലായിരുന്നു
ഞാൻ അതിനോടു പറഞ്ഞു: നിന്‍റെ കൂടെ ഞാന്‍ വരുന്നില്ല. ഞാൻ എവിടെക്കുമില്ല. ഞാന്‍ ആരുടെയും കൂടെ പോകുന്നില്ല
അവൻറെ കൈവെള്ളയിൽ ഞാന്‍ എന്റെ കൈപ്പടം വെച്ചു. ജീവിതം അവസാനിപ്പിക്കുന്ന ഒരാളുടെ മിടിപ്പ് എന്റെ ഉള്ളംകൈയില്‍ അതിവേഗം തീരുകയായിരുന്നു, അവന്‍ എന്റെ കൈവിട്ടു
ആയിടെ ഒരു പുരോഹിതന്‍ പറഞ്ഞത് നിരീശ്വരവാദത്തെ പോലെയാണ് കോവിഡ് – 19 എന്നാണ്, അപ്രതീക്ഷിതമായും പെട്ടെന്നും അത് പടർന്നുകൊണ്ടിരിക്കുന്നു. ലോകത്തെ നീണ്ടുനില്‍ക്കുന്ന ഒരു ഞെട്ടലിനൊപ്പം നിര്‍ത്തിക്കൊണ്ട്. ഇതിന്‍റെ…
രാജ്യങ്ങള്‍ അവരുടെ വിമാനത്താവളങ്ങള്‍ അടച്ചിടുന്നു. യാത്രാ വിലക്കുകള്‍ നടപ്പാക്കുന്നു. ഒപ്പം, വലിയൊരു തൊഴില്‍നഷ്ടത്തിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും ലോകം സ്വയം പ്രവേശിക്കുന്നു
Loading…
Something went wrong. Please refresh the page and/or try again.