
പത്തു കൊല്ലം കൂടുമ്പോള്‍ ഒരു വനിതാ എം.പി. അതാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ആചാരം. പെണ്ണുങ്ങളല്ലേ, അതൊക്കെ ധാരാളം
പത്തു കൊല്ലം കൂടുമ്പോള്‍ ഒരു വനിതാ എം.പി. അതാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ആചാരം. പെണ്ണുങ്ങളല്ലേ, അതൊക്കെ ധാരാളം
“കീഴടങ്ങാൻ അദ്ദേഹം യാത്രയായ നിമിഷം എനിക്കിന്നും ഓർമയുണ്ട്. ഞാൻ വീർപ്പുമുട്ടലടക്കി നിശ്ശബ്ദയായി, പിന്നിലൊളിപ്പിച്ച കൈകളാൽ ഭിത്തിയിൽ അള്ളിപ്പിടിച്ചു നിന്നു,” കെ ആര്‍ മീരയുടെ കഥ, ജോര്‍ജ് മൂന്നാമൻ…
“കയ്യിലും കാലിലും ചങ്ങലയിട്ടു നടത്തിയിട്ടും തലയുയര്‍ത്തിത്തന്നെ നടന്നു പോയ ഒരു സ്വപ്നജീവിയുടെ കഥ,” ഇന്ത്യയിലെ തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വിട പറയലിനെക്കുറിച്ച് കഥാകാരി…
“ശബരിമല വിവാദത്തിന് അടുത്ത തിരഞ്ഞെടുപ്പ് വരെയേ ഉണ്ടാകൂ ആയുസ്സ്. അതു കഴിഞ്ഞ് അവിടെ സ്ത്രീകള്‍ ധാരാളമായി കയറും. നാമജപം നടത്തി പ്രതിഷേധം നടത്തിയ സ്ത്രീകള്‍ തന്നെ അവിടെ…
ഒരു സംഘടനയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാകുന്നതു നിര്‍ണായക സന്ദര്‍ഭങ്ങളിലെ അവരുടെ നിലപാടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ്. എ.എം.എം.എ. ആണെങ്കിലും സി.പി.എം. ആണെങ്കിലും. സി.പി.എം. ആണെങ്കില്‍ പ്രത്യേകിച്ചും.
‘നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ജോലികളേ സ്ത്രീകള്‍ക്കു സാധ്യമാകൂ’ എന്നു കേട്ടതു തെറ്റാണ് എന്ന് ലീല മേനോന്‍ എന്ന ബൈലൈന്‍ എന്നെ ബോധവല്‍ക്കരിച്ചു. അതൊരു ‘നേത്രോന്‍മീലന’മായിരുന്നു
കെ ആര്‍ മീരയുടെ ഓര്‍മ്മകളിലും വാക്കുകളിലും നിറയുന്ന ‘ഉലക നായകന്‍’. താര സംഘടനയായ ‘അമ്മ’ കമലിനെ ആദരിക്കുന്നത് സംബന്ധിച്ചുണ്ടായ വിവാദങ്ങളുടെ സമയത്ത് എഴുതിയത്