
“പാർക്കിങ്ങിലേക്കു നടക്കുമ്പോൾ ആഭ നിരുപമയുടെ കൈയ്യിൽ മുറുകെപ്പിടിച്ചു പറഞ്ഞു. കൈയ്യിലെ ഗ്രോസറിബാഗ് മാറ്റിപ്പിടിച്ച് നിരുപമ ആഭയുടെ തോളത്തു കൈ ചുറ്റി. ഏതാണ്ടു തോളൊപ്പമെത്തിയിട്ടുണ്ട് കുട്ടി!” ജിസ് ജോസ്…
“പാർക്കിങ്ങിലേക്കു നടക്കുമ്പോൾ ആഭ നിരുപമയുടെ കൈയ്യിൽ മുറുകെപ്പിടിച്ചു പറഞ്ഞു. കൈയ്യിലെ ഗ്രോസറിബാഗ് മാറ്റിപ്പിടിച്ച് നിരുപമ ആഭയുടെ തോളത്തു കൈ ചുറ്റി. ഏതാണ്ടു തോളൊപ്പമെത്തിയിട്ടുണ്ട് കുട്ടി!” ജിസ് ജോസ്…
“ഒരു ബുധനാഴ്ച കുളിച്ചിട്ട് മാറ്റാൻ ഉടുപ്പെടുക്കുമ്പോഴാണ് മഞ്ജരി അതവസാനത്തെ ഉടുപ്പാണല്ലോ എന്നു കണ്ടത്. പത്തു ദിവസമായിരിക്കുന്നു. അപ്പോ ഇന്ന് അമ്മ മഞ്ജരിയെ കൊണ്ടുപോവാൻ വരും. സങ്കടമാണോ സന്തോഷമാണോ…
ഒന്നുമറിയാനവശേഷിക്കാത്ത ബോധോദയങ്ങളിലേക്കെത്തുന്നവർ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. അല്ലാത്തവർക്ക് പുസ്തകങ്ങൾ കൂടിയേ കഴിയൂ. അറിവിന്, ആനന്ദത്തിന്, പരസ്പര വിനിമയത്തിന്, ജീവിതത്തെ അർത്ഥവത്താക്കുന്നതിന്
സുഭാഷ് ചന്ദ്രന്റെ ആദ്യ നോവൽ പോലെ ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശില്പമല്ല ‘സമുദ്രശില’