
“അവസാനത്തെ കളി കഴിയുമ്പോൾ, ആവേശങ്ങൾ, വാഗ്വാദങ്ങൾ, സ്തുതികൾ, നിന്ദകൾ, തമ്മിൽത്തല്ലുകൾ, കൂറ്റൻ കട്ടൗട്ടുകൾ ഇതെല്ലാം വെറും മായക്കാഴ്ചകളാകും. കളിച്ചിട്ടല്ല, എഴുതിയും വായിച്ചും കണ്ടും കേട്ടുമാണ് കാൽപ്പന്ത് ലോകത്തേക്കാൾ…
“അവസാനത്തെ കളി കഴിയുമ്പോൾ, ആവേശങ്ങൾ, വാഗ്വാദങ്ങൾ, സ്തുതികൾ, നിന്ദകൾ, തമ്മിൽത്തല്ലുകൾ, കൂറ്റൻ കട്ടൗട്ടുകൾ ഇതെല്ലാം വെറും മായക്കാഴ്ചകളാകും. കളിച്ചിട്ടല്ല, എഴുതിയും വായിച്ചും കണ്ടും കേട്ടുമാണ് കാൽപ്പന്ത് ലോകത്തേക്കാൾ…
ഫുട്ബോളിനെ പൊതിഞ്ഞു നിൽക്കുന്ന അധികാരത്തിന്റെയും പണത്തിന്റെയും അദൃശ്യമായ പുറന്തോടിനെകുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു
” പക്ഷേ ഇനിയും അയാളുടെ അത്ഭുതങ്ങൾക്കു വേണ്ടി മാത്രം കാത്തു നിന്നാൽ മെസ്സിയും ഒരു സധാരണമനുഷ്യനാണെന്ന് അവർക്ക് ബോധ്യമാകും. എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു
“പെനാൽട്ടി കാത്തു നിൽക്കുന്ന ഗോളിയുടെ ചരിത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. പെനാൽട്ടി കിക്കെടുക്കാൻ പോകുന്നവന്റെ വിഹ്വലതകളും പെനാൽട്ടി പാഴാക്കിയവന്റെ നൈരാശ്യത്തിന്റെ ആഴവും എഴുതപ്പെടാനിരിക്കുന്ന തേയുള്ളൂ.” എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു
“ഇതു തിരിച്ചറിഞ്ഞതുകൊണ്ടാകാം ഗോൾ കീപ്പർമാരായിരുന്ന അൽബേർ കമ്യുവും വ്ലദീമിർ നബക്കോഫും യവ്ഗെനി യെവ്തുഷെങ്കോയും ആ ജോലി ഉപേക്ഷിച്ച് എഴുത്തുകാരായത്. കരോൾ വൊയ്ത്തുവ എന്ന ഗോളി ഒരുപടി കൂടി…
“പുരുഷവേഷം ധരിച്ച് കളി കണ്ട അജ്ഞാതയായ ഒരു ബ്ലോഗെഴുത്തുകാരി എഴുതുന്നു: കളി കാണാനല്ല, എന്റെ അവകാശങ്ങൾ നേടാനാണ് ഞാൻ നാളെ സ്റ്റേഡിയത്തിലേക്കു പോകുന്നത്. അവിടെ എന്നെപ്പോലെ വേഷം…
സിയെറാ ലിയോണിന്റെ ഫുട്ബോളിനെക്കുറിച്ചെഴുതാൻ പുതിയ വാക്കുകൾ, പുതിയ ഭാഷ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കാലുകളില്ലാതെ ഫുട്ബോൾ കളിച്ച് ജീവിക്കുന്ന ജനതയെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു.
“കട്ടൗട്ടുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നെയ്മാറിനെ വാഴ്ത്തുമ്പോൾ ബ്രസീലിന്റെ കളിമികവിനെയാണ് പിന്തുണയ്ക്കുന്നതെങ്കിൽ ശരി. അല്ലെങ്കിൽ പക്ഷേ നിങ്ങൾ കാണാത്തത് പലതും ലോകം കാണുന്നുണ്ട്” നെയ്മാറിന്റെ രാഷ്ട്രീയ അപഭ്രംശത്തിന്റെ പശ്ചാത്തലത്തിൽ ബ്രസീൽ…
ഫുട്ബോളിന് പിന്നിലെ നിണമൊഴുകിയ ചരിത്രത്തെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു
“ഒരിക്കൽ ഒരു കളിക്കിടയിൽ ആ ഉയർന്നപടവുകളിൽ നിന്ന് ഒരു ശബ്ദം കേട്ടു . ”അറ്റിഹുയിവാസ് “. അതിന്റെ അർത്ഥമെന്തെന്ന് ആർക്കുമറിയില്ല, പറഞ്ഞയാളെ ആർക്കും കണ്ടെത്താനുമായില്ല. പക്ഷേ അതിന്റെ…
“അമ്മ താമസിച്ചിരുന്ന കെട്ടിടത്തിൽ ഒരുപാട് നാഴികമണികളു ണ്ടായിരുന്നുവെന്ന് എഴുത്തുകാരി ഓർക്കുന്നുണ്ട്. പക്ഷേ അവയൊന്നും കൃത്യമായ സമയം കാണിച്ചിരുന്നില്ല. അഥവാ ഓർമ്മകളില്ലാത്തവരുടെ കാലം മറ്റൊന്നാണ്. അവിടെ സമയം തെറ്റിയോടുന്നതാവട്ടെ…
ഇനി മൂങ്ങയെപ്പറ്റി എന്തു കഥ പറയും? രാത്രി തീരുമല്ലോ…ജയകൃഷ്ണന് എഴുതിയ കവിത
Loading…
Something went wrong. Please refresh the page and/or try again.