
“പാൻഡെമിക്ക് വിതച്ച ഭീതിയും സൗജന്യമായി ആക്സസ് ചെയ്യാവുന്ന പബ്ലിക്കേഷനുകളും ആരോഗ്യമേഖലയ്ക്ക് പുറത്തുള്ളവരെക്കൂടി മെഡിക്കൽ വായനക്കാരാക്കിയതായി ചിലരോട് സംസാരിക്കുമ്പോൾ മനസ്സിലായിട്ടുണ്ട്”. ഡോ. എം പി. രാജേഷ് കുമാർ എഴുതുന്നു.
“പാൻഡെമിക്ക് വിതച്ച ഭീതിയും സൗജന്യമായി ആക്സസ് ചെയ്യാവുന്ന പബ്ലിക്കേഷനുകളും ആരോഗ്യമേഖലയ്ക്ക് പുറത്തുള്ളവരെക്കൂടി മെഡിക്കൽ വായനക്കാരാക്കിയതായി ചിലരോട് സംസാരിക്കുമ്പോൾ മനസ്സിലായിട്ടുണ്ട്”. ഡോ. എം പി. രാജേഷ് കുമാർ എഴുതുന്നു.
ഹേര്‍ഡ് ഇമ്യൂണിറ്റിക്കുവേണ്ടിയുള്ള ലാഘവത്തോടെയുള്ള ആഹ്വാനങ്ങളെ നിയന്ത്രണങ്ങള്‍ നീക്കിയ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ പിന്നീട് വന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു ആശുപത്രി അഡ്മിഷനുകളും മരണങ്ങളും കൊണ്ട് വേണം വിലയിയിരുത്താന്‍
“തീയ്യതി വയ്ക്കാതെ, ധൃതിയിലെഴുതിയ, വെട്ടിത്തിരുത്തലുകളില്ലാത്ത, വിരാമചിഹ്നങ്ങളും ഖണ്ഡികയും മിക്കവാറും മറന്നു പോയ എഴുത്തുകള്‍! ആരോരുമറിയാതെ എഴുതിയയച്ചവ, എല്ലാമില്ലെങ്കിലും, ദശാബ്ദങ്ങള്‍ കഴിഞ്ഞ് സ്വീകർത്താവിന്റെ കൊച്ചുമകൻ കണ്ടെടുത്ത് മ്യൂസിയത്തിന് കൈമാറിയതിലൂടെയാണ്…
പ്രളയ ദുരന്തത്തിന് തൊട്ട് പിന്നാലെ എലിപ്പനിയും ഡെങ്കിപ്പനിയും കേരളത്തെ ആശങ്കയുടെ നിഴലിലാക്കുന്നു. ഡെങ്കിപ്പനിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
സ്വയം ചികിത്സയോ നാടന്‍ ചികിത്സയോ നല്‍കി കാത്തിരിക്കരുത്. അസുഖം പിടിപെടാതെ നോക്കുക. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമായതിനാല്‍ ഡോക്ടറെക്കാണാന്‍ അമാന്തിക്കരുത്. എലിപ്പനിയെ കുറിച്ച് അറിയേണ്ടതെല്ലാം.
“ഒരു വശത്ത് ബ്രിഡ്ജ് കോഴ്സിലൂടെ ആയുഷ് ഡോക്ടർമാരെ ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നു, മറുവശത്ത് ആധുനിക വൈദ്യശാസ്ത്രം പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളെ എക്സിറ്റ് എക്സാം…
കുട്ടിക്കാലത്ത് പന്തുകളി ഒരു മരുന്നായിരുന്നു; വിശപ്പിനുള്ളത്. സ്കൂള്‍ വിട്ട് വീട്ടിലെത്തിക്കഴിഞ്ഞാല്‍, കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമില്ലെങ്കില്‍, അമ്മമാര്‍ കഞ്ഞിവെള്ളം കൊടുത്ത് അവരെ കളിക്കാന്‍ വിടും
മാരിയോ വാർഗാസ് യോസയുടെ പുതിയ നോവലിനെ കുറിച്ച് മലയാളത്തിലെ ആദ്യ വായന
കുട്ടികളെയും കൂട്ടുകാരേയും വിളിച്ച് മട്ടുപ്പാവിലോ കുന്നിൻമുകളിലോ പോവുക. ചക്രവാളത്തിലേക്കു നോക്കുക. ഈ ഇരുണ്ട കാലഘട്ടത്തില്‍ ജീവിക്കുന്നുവെന്നതിന് പ്രകൃതി നല്‍കിയ അപൂര്‍വ സമ്മാനം കണ്‍നിറയെ കാണുക! ഒന്നര നൂറ്റാണ്ടിന്…
“അന്ന് പൊയ്ക്കാല്‍ വേര്‍പെട്ട് അച്ഛനും കുതിരയും മൂക്കുകുത്തി താഴേക്ക് പതിക്കവേ പെട്ടെന്ന്കാണാതെയായി എന്നാണ് ഇനെകോ ഓര്‍ക്കുക.” “ഡാന്‍ഡിലയണ്‍സ്” ഒരു ഹൈക്കു പോലെ തുറന്നിരിക്കുന്ന കവബാത്ത യാസുനാരിയുടെ കൊച്ചു…
ആദ്യ വായന മുതൽ ഗബ്രിയേല്‍ ഗാർസിഅ മാർക്കേസിനെ നേരിട്ടു കാണണമെന്ന ആഗ്രഹവും ഉളളിലേറ്റി നടന്ന ലേഖകൻ എഴുതുന്നു
“കറുത്ത ചട്ടയില്‍ സ്വര്‍ണ്ണലിപികളുള്ള പുസ്തകം മറിച്ചു നോക്കിയപ്പോഴാണ് വലത്തേ മൂലയില്‍ ആ എഴുത്തു കാണുന്നത്. സാഹിത്യകുതുകിയായ വാരഫലം ഫാന്‍ എന്ന നിലയില്‍ നെഞ്ചിടിപ്പു കൂടുകയും കൈ വിയര്‍ക്കുകയും…
Loading…
Something went wrong. Please refresh the page and/or try again.