
“ഓരോ ഭാഷയിലും ഓരോ പേര്. ഒരേയൊരു മണം.” ദാമോദർ രാധാകൃഷ്ണൻ കുട്ടികൾക്ക് വേണ്ടി എഴുതിയ കൊങ്കിണി കഥ
“ഓരോ ഭാഷയിലും ഓരോ പേര്. ഒരേയൊരു മണം.” ദാമോദർ രാധാകൃഷ്ണൻ കുട്ടികൾക്ക് വേണ്ടി എഴുതിയ കൊങ്കിണി കഥ
“ഗുർബ്ബജ്ജി വേഗം ചട്ടുകമെടുത്ത് അടുപ്പിൽ വച്ച് ചൂടാക്കി. എന്നിട്ട് കാകന്റെ വയറിൽ വച്ചു. അപ്പോ എന്ത് സംഭവിച്ചു?” കൊങ്കണി ഭാഷയിൽ തലമുറകളായി പറഞ്ഞു വന്ന, കേട്ടറിഞ്ഞ കഥയ്ക്ക്…
‘മറ്റൊരു ദിവസം ചിന്നുവിന് ചോറ് കൊടുക്കുന്ന നേരത്ത് ചെന്നു കയറിയ എനിക്ക് ഒരുരുള വായിൽ വച്ചു തന്നു. വംശ പരമ്പരയുടെ ഏതോ കണ്ണികളിലൊന്ന് ശ്രാദ്ധമുണ്ട് നിറഞ്ഞു കാണണം,’…
മിത്രയ്ക്ക് മനുഷ്യർ മാത്രമല്ല വീട്ടുമുറ്റത്തു കൂടി ഉലാത്തുന്ന സർവ്വ ജീവജാലങ്ങളും കൂട്ടാണ്. അവരും മിത്രയും ചേർന്ന ലോകമിങ്ങനെ
മിത്രക്കുട്ടിക്ക് അമ്പിളിമാമനെപ്പോലെ വട്ടം വട്ടം ദോശകൾ ഉണ്ടാക്കിക്കൊടുക്കുന്ന അമ്പിളി വല്യമ്മയുടെ വീട്ടുവിശേഷങ്ങൾ പറയട്ടെ?
Remembering Padmarajan: എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായിരുന്ന പദ്മരാജന് ഓര്‍മ്മയായിട്ട് ഇരുപത്തിയൊന്‍പത് വര്‍ഷം
“വല്യൊരു ഭൂതമാണ് കോക്കാച്ചീ. ഞാനും ശ്യാമുവും ഒരുമിച്ചാ കിടന്നുറങ്ങാറ്. ഒരു ദിവസം വെളുപ്പാന്‍കാലത്ത് ഞാന്‍ തലവഴി പുതപ്പിട്ടു മൂടി എന്നിട്ട് ശ്യാമുവിനെ വിളിച്ചു” കുട്ടികൾക്കായി നടനും ഡബ്ബിങ്…
“അര്‍ദ്ധബോധത്തില്‍ എന്റെ മേല്‍ പാതി ചാരി ഇരുന്നപ്പോള്‍. അപ്പോള്‍ മാത്രമാണ് ഞാന്‍ അമ്മയെ നന്നായി ശ്രദ്ധിച്ചത്. സ്വതവേ ഇരുണ്ട നിറമുള്ള എന്റെ അമ്മ കറുത്ത് കരുവാളിച്ച്… കരിങ്കല്ലില്‍…