
“ഈ സമയം തുറന്നിട്ട പാലത്തിലൂടെ സ്വാതിയും സീതയും മുന്നോട്ടു നടക്കാൻതന്നെ തീരുമാനിച്ചു. നാട്ടുകാരും വീട്ടുകാരും പേടിച്ചു നിൽക്കെ കത്തി മുള്ളുകളുള്ള പാലത്തിലേക്ക് അവർ കാലെടുത്തുവെച്ചു” ഡി പി…
“ഈ സമയം തുറന്നിട്ട പാലത്തിലൂടെ സ്വാതിയും സീതയും മുന്നോട്ടു നടക്കാൻതന്നെ തീരുമാനിച്ചു. നാട്ടുകാരും വീട്ടുകാരും പേടിച്ചു നിൽക്കെ കത്തി മുള്ളുകളുള്ള പാലത്തിലേക്ക് അവർ കാലെടുത്തുവെച്ചു” ഡി പി…
“തണുപ്പ് തീരെസഹിക്കവയ്യാതെ ആയപ്പോഴാണ് കണ്ണുതുറന്നത്. ഉപ്പുഭരണിയിൽ പെട്ടതുപോലെ. ചുറ്റുമിതെന്താണ്?. വെളുത്ത മണ്ണ്. കിടക്കയിൽ നിന്ന് ഒരുപിടി വാരി നോക്കി. മഞ്ഞാണ്.” ഡി പി അഭിജിത്ത് എഴുതിയ കഥ
സ്വർണ്ണപ്പിടിയുള്ള പേനാക്കത്തി തലയിണക്കടിയിൽ തിരുകി ബെഡ്ഷീറ്റിന്റെ അറ്റം വലിച്ച് കാതു കൂർപ്പിച്ചു കിടന്നു. കാടിളക്കിവരുന്ന ഉറക്കു പാട്ടിനായ്. പക്ഷേ അപ്പോഴേയ്ക്കും ഇരുട്ട് വാതിലിൽ മുട്ടിത്തുടങ്ങിയിരുന്നു
സവർണ്ണതയെ പരിപാലിച്ചുകൊണ്ടു ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാഖ്യാനങ്ങൾ ഇനിയിപ്പോ അനുവദിച്ചാത്തന്നെ നാട് കുട്ടിച്ചോറാക്കുന്ന വിശ്വാസപ്രമാണങ്ങളെ മുൻ പിൻ നോക്കാതെ എതിർത്തെ പറ്റൂ