
അടിയന്തിരാവസ്ഥക്കാലത്തെ ജയിൽവാസത്തിനിടെ മധു മാഷ് എഴുതിയ പടയണി എന്നു നാടകവുമായാണ് പിന്നീട് ക്ഷുബ്ധ യൗവനത്തിന്റെ ദശകം എന്നു വിളിക്കപ്പെട്ട ആ തിളയ്ക്കുന്ന കാലത്തിലേക്ക് ഞങ്ങളിറങ്ങുന്നത്. അന്തരിച്ച നാടക-സാംസ്കാരിക…
അടിയന്തിരാവസ്ഥക്കാലത്തെ ജയിൽവാസത്തിനിടെ മധു മാഷ് എഴുതിയ പടയണി എന്നു നാടകവുമായാണ് പിന്നീട് ക്ഷുബ്ധ യൗവനത്തിന്റെ ദശകം എന്നു വിളിക്കപ്പെട്ട ആ തിളയ്ക്കുന്ന കാലത്തിലേക്ക് ഞങ്ങളിറങ്ങുന്നത്. അന്തരിച്ച നാടക-സാംസ്കാരിക…
“സ്വാതന്ത്ര്യത്തിനു തൊട്ടു മുമ്പുള്ള തലമുറയിൽ നിന്നാണ് മാഷ് വരുന്നത് . ഞാനാവട്ടെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ തലമുറയിൽ നിന്നും. ഞങ്ങൾക്ക് ഇണങ്ങാനും പിണങ്ങാനും ഒരുമിച്ചു പ്രവർത്തിക്കാനും സംവാദങ്ങളിലേർപ്പെടാനും…
കാറാദ്യം നാലാം ലെഫ്റ്റിലേക്ക് തിരിയുന്നു, അല്ലേ അല്ല. പിന്നെ രണ്ടാം ലെഫ്ററിലേക്ക്, അല്ല, അല്ലല്ലോ. ഒന്നാം ലെഫ്റ്റിലോ മൂന്നാം ലെഫ്റ്റിലോ എന്റെ ചെത്തിതേയ്ക്കാത്ത വീടെന്ന് ഓർത്തെടുക്കാനാവുന്നുമില്ല: ഞാനാരാ…
ഹായ് കൈ നീട്ടുന്നു പരസ്പരം ഗാന്ധിയുമoബേദ്ക്കറും … വാക്കാണ് തോക്കല്ല ,ചൂണ്ടുവിര- ലുത്തരം കുഞ്ഞുങ്ങളേ …
370 ആം വകുപ്പാണ് കശ്മീരും ഇന്ത്യയുമായുള്ള നാഭീനാള ബന്ധം. അത് ഇന്ത്യയുടെ ഔദാര്യമല്ല, കശ്മീരിന്റെ ജന്മാവകാശം തന്നെയാണ്. അതു കൂടി റദ്ദാക്കപ്പെട്ടാൽ കശ്മീരെങ്ങനെ പിന്നെ ഇന്ത്യയുടെ ഭാഗമാകും?
‘ചൗക്കീദാർ ചോർ ഹേ’ എന്ന പ്രതിപക്ഷ കാമ്പയിനെ, ‘ചൗക്കീദാർ ജോർ ഹേ’ എന്നാർത്തു വിളിച്ച് ഒരു ജനത നിർവീര്യമാക്കിയതാണ് ഈ തെരഞ്ഞെടുപ്പിലെ അത്ഭുതം. ആ അത്ഭുതത്തെ മുന്നോട്ട്…
“സ്വന്തം സംഘത്തെ പിരിച്ചുവിട്ട് മഴപ്പാതിരയ്ക്കേതോ പക്ഷിയുപേക്ഷിച്ച കൂടുമായി തിരിച്ചെത്തിയിട്ടുണ്ടോ വീട്ടിൽ?”
ആദിവാസി സ്വയം ഭരണ നിയമം കേരളം നഷ്ടപ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ട്, ഫെയ്‌സ്‌ബുക്ക് ടാഗിനപ്പുറത്തേയ്ക്ക് നാം ചുവട് വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
‘ഫേസ്ബുക്കായ ഫേസ്ബുക്കെല്ലാം വാട്‌സാപ്പായ വാട്‌സാപ്പെല്ലാം പരസ്പരം ടാഗ് ചെയ്ത് കളിക്കുന്നു: സൂക്ഷിക്ക്, സൂക്ഷിക്ക്, സൂക്ഷിക്ക്…” സിവിക് ചന്ദ്രനെഴുതുന്ന പോസ്റ്റർ കവിത
ആഗോളവത്കൃമായതും വലതുവത്കരിക്കപ്പെടുന്നതുമായ ലോകത്തെ അഭിമുഖീകരിക്കാൻ പ്രാപ്തമാണോ നമ്മുടെ വിപ്ലവപ്രസ്ഥാനം. ജനകീയ സാംസ്കാരിക വേദി കൺവീനറായിരുന്ന ലേഖകൻ കവിയും നാടകപ്രവർത്തകനും പാഠഭേദം മാസികയുടെ പത്രാധിപരാണ്