
“മണിക്കുട്ടിയുടെ നേർക്ക് അതിദയനീയമായ ഒരു മറു നോട്ടം നോക്കിക്കൊണ്ട് കിളി അനക്കമറ്റ് കിടന്നു. അടുത്ത ക്ഷണം മണിക്കുട്ടി – ഞങ്ങൾക്കവളെ തടയാൻ ഒരവസരവും തരാതെ” അയ്മനം ജോൺ…
“മണിക്കുട്ടിയുടെ നേർക്ക് അതിദയനീയമായ ഒരു മറു നോട്ടം നോക്കിക്കൊണ്ട് കിളി അനക്കമറ്റ് കിടന്നു. അടുത്ത ക്ഷണം മണിക്കുട്ടി – ഞങ്ങൾക്കവളെ തടയാൻ ഒരവസരവും തരാതെ” അയ്മനം ജോൺ…
“ആ മൈനയും തീവണ്ടിക്ക് പുറകെ പറന്ന് മീററ്റിലേക്ക് പോയിട്ടുണ്ടാവുമെന്നാണ് ‘അമ്മ അന്നെന്നോട് പറഞ്ഞത്…” അയ്മനം ജോൺ ആദ്യമായി കുട്ടികൾക്കായി എഴുതിയ കഥ
നഗരത്തിലെ കേൾവി കേട്ട കാഴ്ചകളൊക്കെ നാളെയൊരിക്കൽ വന്നാലും കാണാനാകുമെങ്കിലും നഗരപ്രാന്തങ്ങളിലെ പ്രകൃതിയുടെയും മനുഷ്യസംസ്കാരത്തിന്റെയും അത്തരം അവശേഷിപ്പുകൾ പലതും അന്നേയ്ക്ക് കാണാൻ ബാക്കി വന്നെന്ന് വരില്ല
‘വായ് മൂടപ്പെട്ടതോടെ വാചാലത നഷ്ടപ്പെട്ട ബസ്സുയാത്രികരായ പണിക്കാരികൾ… യൂണിഫോമിനൊപ്പം മാസ്ക്ക് കൂടെച്ചേർന്നതോടെ പരസ്പരം തിരിച്ചറിയാൻ പാട്പെട്ട്, കൂട്ട് വിട്ട് നടക്കുന്ന കുട്ടികൾ…’ ചെന്നൈ മറീന ബീച്ചിലെ പ്രഭാതക്കാഴ്ചകളെ…
അഭയാർഥിക്യാമ്പുകളിൽ അവരുടെ എണ്ണം പെരുക്കുന്നത് ഭയന്ന് അഭയം നൽകിയ അയൽ രാജ്യം അവരിൽ നിന്ന് ആവുന്നിടത്തോളം പേരെ അടർത്തി മാറ്റിയെടുത്ത് അടുത്ത കാലത്ത് കടലിൽ അകലെയായി പൊന്തി…
“ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് പറന്ന് ചെല്ലുന്ന ഒരു ചെറിയ കൂട്ടം കാട്ടുപ്രാവുകളെ യാണ് ഞാനപ്പോൾ മനസ്സിൽ കണ്ടത്” കഥാകൃത്തിന്റെ ഭൂട്ടാൻ യാത്രാനുഭവങ്ങൾ അവസാനിക്കുന്നു
“ടൂറിസം ഒരു രാജ്യത്തിന്റെ തനത് പരമ്പരാഗത സാംസ്കാരിക ജീവിതത്തിൽ എങ്ങനെയൊക്കെയാണ് ഇടപെടുകയും അതിനെ മാറ്റി മറിക്കുകയും ചെയ്യുന്നത് എന്ന ചോദ്യത്തിന്റെ ശരിയുത്തരങ്ങളോട് ചേർത്ത് വായിക്കാവുന്ന ഒരു ഗുണപാഠകഥ…
“തിമ്പുവിനോടടുക്കുമ്പോൾ സന്ധ്യയാകാൻ തുടങ്ങിയിരുന്നു. ആകാശത്ത് അവിടവിടെ നക്ഷത്രങ്ങൾ കണ്ണ് ചിമ്മിത്തുടങ്ങി. അതിലൊന്നായിരിക്കണം എന്റെ നിർഭാഗ്യത്തിന്റെ നക്ഷത്രമെന്ന് ഞാൻ സ്വകാര്യമായി വിചാരിച്ചു” കഥാകൃത്തിന്റെ ഭൂട്ടാൻ അനുഭവങ്ങൾ
“ചോ മാ ലാ ഹരി’ കാണാൻ ഹൃദയം ഒരു കൊച്ചു കുട്ടിയെപ്പോലെ തിടുക്കം കൂട്ടുകയാണ്” കഥാകൃത്തിന്റെ ഭൂട്ടാൻ യാത്രാനുഭവങ്ങളിലെ കാഴ്ചകൾ
“ദോർജിയുടെ കാർ തിമ്പുവിലെത്താൻ കയറ്റം കയറുന്ന മലമ്പാതയിലേക്ക് തിരിഞ്ഞു. പിന്നിൽ പകലെല്ലാം പിന്തുടർന്നിരുന്ന പാറോ നദിയുടെ സംഗീതം നിലച്ചു പോയി”‘ഒരു പർവ്വതദേശത്തിന്റെ പാർശ്വദൃശ്യങ്ങളു’ടെ രണ്ടാം ഭാഗം കഥാകൃത്തിന്റെ…
“അവിടവിടെ ഉയർന്ന് കണ്ട മിനുസമാർന്ന പാറകൾക്ക് മുകളിലൂടെ ചിരിച്ചുല്ലസിച്ച് ഒഴുകിയോടുന്ന പുഴയെ മതിവരുവോളം നോക്കി നിന്നിട്ട് മടങ്ങുമ്പോൾ പുഴസംരക്ഷണത്തിന്റെ ആ പാറോ മാതൃക മലയാളികൾ കണ്ടിരിക്കേണ്ടതാണെന്നൊരു വിചാരം…
“ആഗോളതാപനം സംഭവിച്ചാലും സംഭവിച്ചില്ലെങ്കിലും തുറന്ന് വിടാൻ അണക്കെട്ടുകൾ ഉണ്ടായിരുന്നാലും ഇല്ലെന്നാകിലും ഇന്നുണ്ടായതിലും വലിയ പ്രളയം സംഭവ്യമാണ് എന്നതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ ചരിത്രസാക്ഷ്യം” രണ്ട് പ്രളയകാലങ്ങൾ കഥാകൃത്തിന്റെ കാഴ്ചയിൽ
Loading…
Something went wrong. Please refresh the page and/or try again.