
“എന്നെയും അച്ചുവിനെയും അമ്മമ്മയേയും മരജനാലയേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു. ഏതാണ് തന്റെ രക്ഷാമാർഗം എന്നവൻ ചിക്കിത്തിരഞ്ഞു. തന്റെ വേട്ടക്കാരൻ പനക്കാട് വയലും കടന്ന് ആടിയാടി വരുന്നത് അവൻ…
“എന്നെയും അച്ചുവിനെയും അമ്മമ്മയേയും മരജനാലയേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു. ഏതാണ് തന്റെ രക്ഷാമാർഗം എന്നവൻ ചിക്കിത്തിരഞ്ഞു. തന്റെ വേട്ടക്കാരൻ പനക്കാട് വയലും കടന്ന് ആടിയാടി വരുന്നത് അവൻ…
“പടിഞ്ഞാറ്റക്കകത്ത് വേണ്ടപ്പെട്ട ആരോ കാത്തിരിക്കുമ്പോലെ അവന് തോന്നി. കോതാമൂരി പാട്ടിന്റെ ഈണത്തിലുള്ള ഒരു താരാട്ടുപാട്ട് എവിടെ നിന്നോ കേൾക്കുമ്പോലെ.” അർജുൻ രവീന്ദ്രൻ എഴുതിയ കഥ
“ആരെങ്കിലും വന്ന് സങ്കടം പറഞ്ഞാ അത് കേൾക്കാൻ ഞാൻ ആട വേണം. ആരും വന്നില്ലെങ്കിൽ ഞാൻ ഇങ്ങോട്ടിറങ്ങാം”അർജുൻ രവീന്ദ്രൻ എഴുതിയ കഥ
“കലയാണിക്കുന്നിന്റെ മുകളറ്റം നോക്കി ദേവൻ നെടുവീർപ്പിട്ടു. “അത് വേറൊരു ലോകം ആണ്. എന്തൊക്കെ കാഴ്ചകളായിരിക്കും അതിനകത്ത് ഒളിഞ്ഞിരിക്കുന്നത്” അർജുൻ രവീന്ദ്രൻ എഴുതിയ കഥ