
അതേ സമയം നീലപ്പഴത്തിലെ ഹരം മൂത്ത ആ കളി കാണാനായി അതേ രൂപങ്ങളിലുള്ള അനവധി പേര്‍ എവിടെ നിന്നൊക്കെയോ അവിടേക്ക് ആവേശത്തോടെഒഴുകിയെത്താന്‍ തുടങ്ങി. അജിജേഷ് പച്ചാട്ട് എഴുതിയ…
അതേ സമയം നീലപ്പഴത്തിലെ ഹരം മൂത്ത ആ കളി കാണാനായി അതേ രൂപങ്ങളിലുള്ള അനവധി പേര്‍ എവിടെ നിന്നൊക്കെയോ അവിടേക്ക് ആവേശത്തോടെഒഴുകിയെത്താന്‍ തുടങ്ങി. അജിജേഷ് പച്ചാട്ട് എഴുതിയ…
‘ഉദരത്തില്‍ ഇരുട്ടും പേറി കിടക്കുന്ന വീടിന് നേരെ എസ്.ഐ വല്ലാത്ത ഭീതിയോടെ തുറിച്ചുനോക്കി.’ അജിജേഷ് പച്ചാട്ട് എഴുതിയ ഷ്രോഡിങ്ങറുടെ പൂച്ച എന്ന നോവലെറ്റിന്റെ മൂന്നാം ഭാഗം
”ഇനിയിപ്പോ ഞാന്‍നോക്കീട്ട് ഒരൊറ്റ വഴിയേയുള്ളൂ.” ”സംഗതി സിംപിളാണ്. നൈസായി ഊരിപ്പോരാം.” ”നിങ്ങള് കാര്യം പറയ് ജോസേട്ടാ..” ”ആ ബോംബ് നീയങ്ങ് പൊട്ടിക്കണം.” അജിജേഷ് പച്ചാട്ട് എഴുതിയ നോവലെറ്റ്…
“ഇടിമിന്നലിലെന്നവണ്ണം ഞെട്ടിപ്പോയി അവന്‍, എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ സ്തംഭിച്ചു. നിന്നിടത്തു നിന്നും അനങ്ങാതെ ചെവികള്‍കൂര്‍പ്പിച്ചു വെച്ചു.”അജിജേഷ് പച്ചാട്ട് എഴുതിയ നോവലെറ്റ് ഷ്രോഡിങ്ങറുടെ പൂച്ചകള്‍ഒന്നാം ഭാഗം
“അച്ഛനായിരുന്നു ഷനോജിന്റെ സ്ഥാനത്തെങ്കില്‍ ഇത് കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമായിരുന്നോ? ലോകത്തെ എല്ലാ പുരുഷന്മാരും ഒരേ പോലെയാണോ എന്നറിയാന്‍ ചെറിയൊരു കൗതുകം”
അവനാണ് ചോദിക്കുന്നതെങ്കില്‍ ഞാന്‍ കൈ മലര്‍ത്തും, ഞാനാണ് ചോദിക്കുന്നതെങ്കില്‍ അവനും. ആര് ചോദിച്ചാലും, കൈ മലര്‍ത്തിയാലും അതിനുശേഷം ഇരുവരും ചേര്‍ന്നുള്ള ഒരു പൊട്ടിച്ചിരി ഉറപ്പാണ്. ഓണത്തിന് ഞങ്ങളിരുവരിലും…
നല്ല വിധത്തില്‍ മുന്നോട്ട് പോയാല്‍ പത്രവിതരണം വല്ലാത്ത ത്രില്ലിങ്ങ് ആണ്. പല്ലു തേക്കാതെയും ചായ കൈയ്യില്‍ പിടിച്ചും കണ്ണുകള്‍ തിരുമ്മിയും നമ്മളെ കാത്തു നില്‍ക്കുന്നവര്‍. പത്രം കിട്ടുമ്പോഴുള്ള…
Friendship Day 2020: ‘ഈ സൗഹൃദദിനത്തില്‍ ഞാന്‍ നിങ്ങളോടും ശുപാര്‍ശ ചെയ്യുന്നു. ഐസില്‍ ചെറുനാരങ്ങയിറ്റിച്ച് കഴിച്ചു നോക്കൂ…’ അജിജേഷ് പച്ചാട്ട് എഴുതുന്നു
“നേരം വൈകിയതെന്തു കൊണ്ടെന്നുള്ള ചോദ്യത്തിന് ഒരു കഥ മെനയേണ്ടതുണ്ടായിരുന്നു വീട്ടിലെത്തുമ്പോഴേക്കും. അല്ലെങ്കിലും എക്കാലവും ജീവിക്കാന്‍ വേണ്ടി തന്നെയായിരുന്നല്ലോ മനുഷ്യര്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നത്. അല്ലേ?,” അജിജേഷ് പച്ചാട്ട് എഴുതുന്ന…
“എനിക്കവനോട് വല്ലാത്ത സ്‌നേഹം തോന്നി. നിലത്തുനിന്നും കൈയ്യിലെടുത്ത പുളിയുടെ വലിയൊരു ഭാഗം കേടുവന്നതാണെ ന്നറിഞ്ഞിട്ടും ഞാന്‍ അവനെ നോക്കി ചിരിച്ചു. കാല്‍ഭാഗമേ കിട്ടിയിരുന്നുള്ളൂ എങ്കിലും വല്ലാത്ത രുചിയായിരുന്നു…
“ഗോളുകള്‍ കാണുമ്പോഴുള്ള എന്റെയുള്ളിലെ ആര്‍പ്പുവിളികള്‍ ശരിക്കും എന്റേതല്ല, മറിച്ച് അത് അന്ന് തീയിലേക്കിട്ട പന്തിന്റെ ഉയര്‍ത്തിയെഴുന്നേല്‍പ്പുകളാണ്.” യുവ കഥാകൃത്തിന്റെ ഫുട്ബോൾ ഓർമ്മകൾ
“ഇന്നും അന്നത്തെ ആ രണ്ട് അഞ്ചിന്റെ നോട്ടും നാല് ഒറ്റരൂപാത്തുട്ടുകളും കൂടെയുണ്ട്. ഒരു പാവം കള്ളനെ നിര്‍മ്മിച്ചുപോയതിന്റെ കുറ്റബോധത്തോടെ. പിന്നീടൊരിക്കലും പൈസക്ക് നൊണയുണ്ടായിട്ടില്ല” യുവകഥാകൃത്തിന്‍റെ കുട്ടിക്കാലത്ത് നിന്നൊരു…
Loading…
Something went wrong. Please refresh the page and/or try again.