
‘ഗുസ്തി താരങ്ങള്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല’; താരങ്ങള്‍ക്കെതിരായ പരാതിയില്‍ ഡല്‍ഹി പൊലീസ്
അവസാനത്തെ നിരയിൽ നിൽക്കുകയായിരുന്നു ഞാൻ. അപ്പോൾ അയാൾ എന്റെ അടുത്തായി വന്നു നിന്നു. പെട്ടെന്ന് ഒരു കൈ എന്റെ നിതംബത്തിൽ തൊട്ടു. ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ അയാളുടെ…
ബ്രിജ് ഭൂഷണ്‍ സിങ്ങിനെയും അദ്ദേഹത്തോട് അടുപ്പമുള്ളവരെയും തിരഞ്ഞെടുക്കരുതെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു
കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം
അമിത് ഷാ ഗുസ്തി താരങ്ങളുടെ പ്രതിനിധി സംഘത്തെ സന്ദര്‍ശിച്ച് നാല് ദിവസത്തിന് ശേഷമാണ് കായികമന്ത്രിയുടെ പ്രസ്താവന.
സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ബ്രിജ്ഭൂഷനെതിരെയുള്ള പെണ്‍കുട്ടിയുടെ മൊഴിയിലുണ്ടായിരുന്നത്
ട്വിറ്ററിലൂടെയാണ് സാക്ഷിയുടെ പ്രതികരണം
രണ്ടു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടതായാണ് വിവരം. ഒളിംപിക് മെഡൽ ജേതാക്കളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവർക്കൊപ്പം നിരവധി പരിശീലകരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു
ലൈംഗിക പീഡനം നടന്ന് ആറ് മണിക്കൂറിന് ശേഷം ഗുസ്തി താരം വിവരം തന്നെ ഫോണിൽ വിളിച്ച് അറിയിച്ചതായി പരിശീലകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി അറിയുന്നു
സാക്ഷി മാലിക്ക് റിയൊ ഒളിമ്പിക്സില്‍ മെഡല്‍ നേടിയപ്പോള്‍ ഒപ്പം നിന്ന് ഫൊട്ടോയെടുക്കാന്‍ മടിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും എന്തുകൊണ്ടാണ് നിശബ്ദത…
1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി
ബ്രിജ് ഭൂഷണെതിരായ എഫ്ഐആര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് തീരുമാനം
പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തിരിക്കുന്നത്
ഗംഗയില്‍ മെഡലുകളൊഴുക്കാന്‍ വന്ന താരങ്ങളെ കര്‍ഷക നേതാക്കളായ രാകേഷ് ടികായത്തും നരേഷ് ടികായത്തും ഇടപെട്ടാണ് അനുനയിപ്പിച്ചത്.
താരങ്ങള്‍ മെഡലുകള്‍ ഗംഗ നദിയില്‍ ഒഴുക്കാനൊരുങ്ങിയപ്പോള്‍ കര്‍ഷക നേതാക്കളായിരുന്നു അനുനയിപ്പിച്ചത്.
മെഡലുകള്‍ ഗംഗയില്‍ എറിഞ്ഞതുകൊണ്ട് എന്നെ ആരും തൂക്കിക്കൊല്ലില്ലെന്നും തെളിവുകള്‍ വേണമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു
സംശയാസ്‌പദമായ ഈ ഫോട്ടോ യഥാർത്ഥമല്ല. യഥാർത്ഥ ചിത്രം എഡിറ്റ് ചെയ്യാനും വിനേഷ് ഫോഗട്ടിന്റെയും സംഗീതാ ഫോഗട്ടിന്റെയും മുഖത്ത് പുഞ്ചിരി വരുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ചു.
ബ്രിജ് ഭൂഷനെതിരെ ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, 150 ലധികം പ്രതിഷേധക്കാരെ ജന്തര്‍ മന്തറില്‍ നിന്ന് കസ്റ്റഡിയിലെടുത്തു,
പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന സ്ത്രീകള്‍ തങ്ങിയ അംബാലയിലെ ഗുരുദ്വാരയില്‍ പൊലീസ് പരിശോധന നടത്തി ഭയം സൃഷ്ടിച്ചുവെന്ന് താരങ്ങള്‍ ആരോപിച്ചിരുന്നു.
Loading…
Something went wrong. Please refresh the page and/or try again.