
സിബിഐയുടെ അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്
തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മ തനിക്കെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്തകളെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമല്ലോ എന്നാണ് പിണറായി വാർത്താസമ്മേളനത്തിൽ ചോദിച്ചത്.…
സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്നും വേഗത്തിൽ ആക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്
സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടികളുടെ അമ്മ
പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ
വിധി വന്ന് ഒരു വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് സമരപരിപാടികൾ നടന്നത്. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതിന്റെ ഒന്നാം വാർഷികദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്
ആദ്യം കേസ് അന്വേഷിച്ച വാളയാർ എസ്ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ…
വാളയാര്‍ കേസില്‍ തുടരന്വേഷണം വേണം, പുനര്‍വിചാരണ വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്
വടക്കേയിന്ത്യയിൽ സംഘപരിവാരത്തിന്‍റെ കയ്യാളുകളായി അധഃപതിച്ച പോലീസിനെ അപലപിക്കുന്നതിനൊപ്പം വാളയാറിലെ അന്വേഷണത്തെ പരാജയപ്പെടുത്തിയ പോലീസുകാരെ തുറന്നു കാട്ടേണ്ടതുണ്ട്
മൂന്നാം പ്രതിക്കുനേരെ അട്ടപ്പള്ളത്തുവച്ചാണ് ആക്രമണമുണ്ടായത്
വാളയാര്‍ പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു
വാളയാർ കേസിൽ സർക്കാർ അതിശക്‌തമായ നടപടി സ്വീകരിക്കുമെന്നും വരുംദിവസങ്ങളിൽ അത് അറിയാൻ സാധിക്കുമെന്നും നിയമമന്ത്രി എ.കെ.ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സെഷൻസ് കോടതി വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടത്
രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന നൂറുമണിക്കൂർ സത്യാഗ്രഹം ഇന്ന് അവസാനിക്കും
വാളയാർ കേസിൽ സർക്കാർ അപ്പീലിനു പോകുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
കുറ്റകൃത്യം നടന്നതായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്നാണു വിധിയിൽ പറയുന്നത്
“പൊലീസാകാനായിരുന്നു ഇളയമോള്‍ക്ക് ആഗ്രഹം. മൂത്തകുട്ടിയുടെ മരണത്തിനുശേഷം ഇടയ്ക്കിടെ പറയുമായിരുന്നു പഠിച്ച് പൊലീസായിട്ട്, അന്നു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മുഖം മറച്ച ആളുകളെ കണ്ടുപിടിക്കും ശിക്ഷിക്കും എന്നൊക്കെ”
വാളയാർ സ്റ്റേഷനിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത 37 കേസുകളിലെ പതിനേഴ് ഇരകളിൽ രണ്ടുപേർ ആൺകുട്ടികളാണ്
Loading…
Something went wrong. Please refresh the page and/or try again.