
സഹോദരങ്ങളെപ്പോലെ പ്രവർത്തിക്കണമെന്നും ജയലളിതയുടെ “സുവർണ്ണ ഭരണം തുടരും” എന്ന് ഉറപ്പാക്കണമെന്നും “അമ്മയുടെ യഥാർത്ഥ പിന്തുണക്കാരോട്” അഭ്യർത്ഥിക്കുകയാണെന്നും ശശികല പറഞ്ഞു
ജയില്‍മോചിതയായ ശേഷം ശശികല പാര്‍ട്ടി പതാക ഉപയോഗിച്ചിരുന്നു
നാലു വർഷത്തെ ശിക്ഷ പൂർത്തിയാക്കിയ ശശികല കഴിഞ്ഞദിവസമാണ് ജയിൽ മോചിതയായത്. ആശുപത്രിയിൽ നിന്നും നേരെ ചെന്നൈയിലേക്കാണ് ശശികല പോകുക
ശശികലയോട് തമിഴ്‌നാട് ചോദിക്കുന്നൊരു ചോദ്യമുണ്ട്, എന്താണ് അടുത്ത പ്ലാൻ?
കോവിഡ് ബാധിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ് ശശികല
ആശുപത്രിയിലേക്ക് പോകുംവഴി ജലയളിതയ്ക്ക് ബോധം വീഴുകയും എന്നെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിക്കുകയും ചെയ്തു
ശ്വാസകോശത്തിൽ അണുബാധയെ തുടർന്നാണ് മരണം
ജയലളിതയുടെ മരണശേഷം ശശികലയെ ജയിലിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് വരെ ഇവര്‍ കഴിഞ്ഞത് ഇവിടെയായിരുന്നു
ശശികലയുടെ ബന്ധുവായ ടി.ടി.വി.ദിനകരനുമായി അടുപ്പമുള്ള സുകേശ് ചന്ദ്രശേഖറിന്‍റെയും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെയും ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്
ആറ് കോടി രൂപ, 2.4 കോടി വില വരുന്ന 8.5 കി.ഗ്രാം സ്വര്‍ണം, 1,200 കോടി രൂപയുടെ നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ നിരവധി രേഖകള്‍ എന്നിവയും പിടിച്ചെടുത്തു
ചാനലിന്റെ മാത്രമല്ല, മറ്റ് അനുബന്ധ വ്യവസായങ്ങളുടെ ഓഫീസുകളിലും പരിശോധന ഉണ്ടായേക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അഞ്ച് ദിവസമായിരുന്നു ശശികലയുടെ പരോള്‍ കാലാവധി
കര്‍ശന ഉപാധികളോടെയാണ് ശശികലയ്ക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ അനുമതിയില്ല.
ഭർത്താവ് എം.നടരാജനെ പരിചരിക്കുന്നതിനു 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്
ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്‌നാട് മന്ത്രി സി. ശ്രീനിവാസന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയ സാഹചര്യത്തിലാണ് ദിനകരന്റെ വിശദീകരണം.
രാജ് ഭവനിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണു ഗവർണർ വാജുഭായ് വാല മെഡൽ സമ്മാനിച്ചത്
ജനറൽ സെക്രട്ടറിയുടെ ചുമതല പാർട്ടി സ്റ്റിയറിംഗ് കോർഡിനേറ്ററായ ഒ.പനീർശെൽവത്തിന്
പാര്‍ട്ടിയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായ വികെ ശശികലയെ പുറത്താക്കാന്‍ തീരുമാനമായി
തടവുകാരുടെ വേഷത്തിലല്ല ശശികലയെ ദൃശ്യങ്ങളിൽ കാണുന്നത്
പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയേയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ദിനകരനേയും പുറത്താക്കിയതിന്റെ രേഖ വേണമെന്നും പനീർശെൽവം വിഭാഗം
Loading…
Something went wrong. Please refresh the page and/or try again.