
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകാൻ കഴിയാത്തതിൽ തനിക്ക് ദുഃഖമില്ലെന്നും സെവാഗ് പറഞ്ഞു
ടീമില്‍ 15ാമനായാണ് ആര്യവീര്‍ സ്ഥാനം ഉറപ്പിച്ചത്
സേവാഗുമായുള്ള അനുഭവം പങ്കുവച്ചുകൊണ്ടാണ് ടെയ്ലര് ഇക്കാര്യം വെളിപ്പെടുത്തിയത്
നീരജ് ചോപ്രയെക്കുറിച്ചുള്ള പാക്കിസ്ഥാനി രാഷ്ട്രീയ നിരീക്ഷകന്റെ പോസ്റ്റിനുള്ള വിരേന്ദര്‍ സേവാഗിന്റെ മറുപടിയാണ് ട്വിറ്ററില്‍ ചിരി പടര്‍ത്തുന്നത്
പിന്നീട് 7,8 വര്‍ഷത്തോളം താരം ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളത്തിലെത്തി. 2011 ല്‍ ഏകദിന ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു
ഈ ഐപിഎല്ലിലെ 99 ശതമാനം കളിക്കാരും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും സെവാഗ് പറഞ്ഞു
ദീര്‍ഘകാല നായകനെ ലക്ഷ്യമിടുന്ന ബിസിസിഐയുടെ സാധ്യതാ പട്ടികയില്‍ കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവരുമുണ്ടെന്നാണ് സൂചന
“മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു,” സെവാഗ് പറഞ്ഞു
രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രിത് ബുംറ, ട്രെന്റ് ബോള്‍ട്ട്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നീ മുംബൈ മുഖങ്ങളില്‍ പലതും വരാനിരിക്കുന്ന മെഗാ…
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രഹാനെ മാത്രമാണ് മധ്യനിരയില്‍ തിളങ്ങാതെ പോയത്
അമ്പരപ്പിക്കുന്ന തീരുമാനങ്ങളിലൂടെ വിജയം പിടിച്ചെടുക്കുന്ന ധോണിയുടെ ശൈലി പ്രശസ്തമാണ്
അഞ്ചു ബോളർമാരിൽ രണ്ടു പേർ സ്പിന്നർമാരായാൽ ടീമിന് ഗുണം ചെയ്യുമെന്ന് സെവാഗ് പറഞ്ഞു
ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു സേവാഗ്
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ മത്സരത്തിൽ ആർസിബി പരാജയപ്പെട്ടതോടെയാണ് കോഹ്ലി നായക സ്ഥാനത്ത് തുടരുന്നതിനെ ഗംഭീർ വിമർശിച്ചത്
“എന്നാൽ സെവാഗിന് പകരം ധോണി ടീമിന്റെ മുഖമായി മാറി. അവർക്ക് അത് കൊണ്ട് ഒരു കല്ലിൽ മൂന്ന് പക്ഷിയെ വീഴ്ത്താനായി”
സച്ചിൻ ഓപ്പണർ സ്ഥാനത്തേക്ക് മടങ്ങിയെത്തിയപ്പോൾ, സച്ചിൻ-സെവാഗ് എന്ന മാസ്മരിക കൂട്ടുകെട്ടും ഇന്ത്യയ്ക്ക് ലഭിച്ചു
സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി പ്രകടനത്തേക്കാൾ മികച്ച ഇന്നിങ്‌സായിരുന്നു 1999 ൽ ചെന്നെെ ടെസ്റ്റിൽ സച്ചിൻ നേടിയ 136 റൺസെന്ന് പാക് ക്രിക്കറ്റ് ടീം മുൻ ബോളർ
വെട്ടുകിളികൾ വീടിനുള്ളിൽ പ്രവേശിക്കാതിരിക്കാൻ വാതിലുകളും ജനലകളും അടച്ചിടണമെന്ന് ഡൽഹി സർക്കാർ നിർദേശിച്ചു
മുൻനിര ബാറ്റ്സ്മാൻമാർ അതിവേഗം കൂടാരം കയറിയപ്പോൾ ഇന്ത്യ ലെജൻഡ്സ് പരാജയം മണത്തു
കോഹ്ലി അങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് സെവാഗ്
Loading…
Something went wrong. Please refresh the page and/or try again.