
മാവേലിക്കും മുൻപ് മലയാളക്കരയിലെത്തുന്ന പ്രശസ്തമായ ആ ബിജിഎമ്മിനു പിന്നിൽ പ്രവർത്തിച്ചത് ഒരു ആന്ധ്രാക്കാരനാണ്
ഒ.പനീർസെൽവവും കെ.പാണ്ഡ്യരാജനും ഒഴികെയുള്ള എല്ലാവരും പുതിയ മന്ത്രിസഭയിലും ഇടം നേടിയിട്ടുണ്ട്.
പളനിസ്വാമിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് പനീർസെൽവം പക്ഷം. തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും സൂചനയുണ്ട്. പനീർസെൽവത്തെ നിർബന്ധിപ്പിച്ച് രാജി വയ്പിച്ചതാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ശശികല പ
പളനിസ്വാമിയെ കൂടിക്കാഴ്ചയ്ക്ക് ഗവർണർ ക്ഷണിച്ചത് കേന്ദ്ര നിർദേശത്തെത്തുടർന്നെന്നും സൂചനയുണ്ട്. ഒ.പനീർസെൽവും പളനിസ്വാമിയും തമ്മിൽ സമവായ ചർച്ചകൾ നടത്താനും നീക്കമുണ്ട്.
ഭരണകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുള്ള പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസഗര്‍ റാവു പളനിസ്വമി-പനീര്‍സെല്‍വ പക്ഷങ്ങളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നു തീരുമാനം എടുക്കുമോയെന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. ശശികല പക്ഷവും പനീർസെൽവം പക്ഷവും ഗവർണറെ ഇന്നു കണ്ടേക്കും.
താങ്കൾ എന്നെ മുഖ്യമന്ത്രിയാക്കാതെ തീരുമാനം വൈകിപ്പിക്കുന്നു. ഇതുമൂലം എന്റെ തടവിലുള്ള എംഎൽഎമാർ ഓരോരുത്തരായി ഒപിഎസ് (ഒ.പനീർസെൽവം) പക്ഷത്തേക്ക് ചേരുന്നു. എനിക്ക് സഹിക്കുന്നതിന് ഒരു പരിധിയുണ്ട്.
ചെന്നൈ: സർക്കാരുണ്ടാക്കാൻ തന്നെ ക്ഷണിക്കാത്ത സഹചര്യത്തിൽ ശശികല സമരത്തിനൊരുങ്ങുന്പോൾ, പനീർശെൽവം കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. മൂന്ന് എംപി മാർ പരസ്യപിന്തുണയോടെ പനീർശെൽവം പക്ഷത്തേക്ക് നീങ്ങിയതിനൊപ്പം റിസോർട്ടിൽ കഴിയുന്ന എംഎൽഎ…
നാളെ മുതല്‍ പ്രതിഷേധത്തിന്റെ മട്ടു മാറുമെന്നും കാത്തിരുന്നു കാണാമെന്നും ശശികല
ഗവര്‍ണര്‍ തമിഴ്നാട്ടില്‍ കേന്ദ്രസേനയെ ആവശ്യമാണെന്ന് കാണിച്ച് കേന്ദ്രത്തെ സമീപിച്ചതായാണ് വിവരം
പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ് വിദ്യാസാഗര്‍ റാവു റിപ്പോര്‍ട്ട് നല്‍കിയത്
രാത്രി 7.30 ന് ശശികലയുമായും ഗവർണർ കൂടിക്കാഴ്ച നടത്തും. ആദ്യം ശശികലയ്ക്കാണ് കൂടിക്കാഴ്‌ചയ്ക്ക് സമയം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും ഡിജിപി ടികെ രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പനീര്‍സെല്‍വം ഉത്തരവ് പുറപ്പെടുവിച്ചത്
യോഗ്യതയുള്ളയാളാണ് പനീര്‍സെല്‍വം. അദ്ദേഹത്തിന് ഭരണപരിചയം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പനീര്‍സെല്‍വത്തിന് കഴിയുമെന്നും വിദ്യാസാഗര്‍ റാവു