
‘എയർ ഇന്ത്യ വൺ’ എന്ന പേരിലുള്ള രണ്ട് ബോയിങ് 777 വിമാനങ്ങള്‍ക്ക് 8,400 കോടി രൂപയാണ് ചെലവ്
ഭീകരവാദത്തെ വെറുതെ നോക്കിയിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്ന് വെങ്കയ്യ നായിഡു
ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ-ഭാഷാപരമായ ഒരുമയുടെ പ്രതീകം ഹിന്ദിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
കോൺഗ്രസ്സിന്റെ പി.ജെ.കുര്യനായിരുന്നു രാജ്യസഭയിലെ ഉപാധ്യക്ഷൻ അദ്ദേഹത്തിന്റെ രാജ്യസഭാ കാലവധി കഴിഞ്ഞതോടെയാണ് ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്
ഹാമിദ് അൻസാരിയുടെ പ്രഭാഷണങ്ങളുടെ സമാഹരമായ ‘ഡെയർ ഐ ക്വസ്റ്റ്യൻ? റിഫ്ക്ലഷൻസ് ഓൺ കണ്ടംപററി ചലഞ്ചസ്’ ‘ (Dare I question? Reflections on Contemporary Challenges’) എന്ന…
മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഇടപ്പളളി വരെയാണ് ഉപരാഷ്ട്രപതി കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്
കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം കൊച്ചിയിലേക്ക് പോകും
ബിജെപി എംപിയുടെ വസതിയിൽ നിന്നാണ് ചെരിപ്പ് കാണാതായത്
” ഇവിടെ മതനിരപേക്ഷത ശക്തമായി നില്‍ക്കുന്നത് ഭരണഘടന കാരണമല്ല. ഇന്ത്യയ്ക്കാരുടെ ഡിഎന്‍എയില്‍ അതുള്ളത് കൊണ്ടാണ്. ഈ സമൂഹത്തില്‍ അസഹിഷ്ണുത വളരുന്നതായി ഒരിക്കലും പറയാന്‍ സാധിക്കില്ല” ഉപരാഷ്ട്രപതി പറഞ്ഞു
ഉപരാഷ്ട്രപതി സ്ഥാനമൊഴിയുന്ന ഹമീദ് അന്‍സാരി ഇന്ത്യന്‍ എക്സ്പ്രസ്സുമായി നടത്തുന്ന സംഭാഷണം. തന്റെ പത്ത് വര്‍ഷത്തെ കാലയളവില്‍ കടന്ന പ്രതിസന്ധികളെ പറ്റിയും രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികളെപ്പറ്റിയും സംസാരിക്കുന്നു..
തന്റെ മുന്‍ഗാമികളായ എസ് രാധാകൃഷ്ണനേയും സാക്കിര്‍ ഹുസൈനേയും പോലെയുളളവരുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയാണെന്നും വെങ്കയ്യ
സാരിയിലെ സവിശേഷമായ എംബ്രോയിഡറിയാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്
ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നതായി മുഖ്യമന്ത്രി
പത്ത് വയസുളളപ്പോഴാണ് മുപ്പാവരപ്പ് വെങ്കയ്യ നായിഡു ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. സംഘടനയുടെ പ്രത്യയശാസ്ത്രം ആയിരുന്നില്ല ആ ബാലനെ ആകര്‍ഷിച്ചത്, മറിച്ച് കബഡി എന്ന കായിക ഇനമായിരുന്നു!
244 വോട്ടുകള്‍ മാത്രമാണ് എതിര് സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത്.
ബിജെപി സ്ഥാനാർത്ഥി വെങ്കയ്യ നായിഡുവിനാണ് ജയസാധ്യത
ഓഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് 11നാവും പുതിയ ഉപരാഷ്ട്രപതി സ്ഥാനമേല്‍ക്കുക,
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ രാജിക്ക് പിന്നാലെ മന്ത്രിസഭയില്‍ അഴിച്ചുപണി
18 പ്രതിപക്ഷ പാർട്ടികൾ ഐക്യകണ്ഠേനെയാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ തീരുമാനമെടുത്തത്