scorecardresearch

Vasundhara Raje

(ജനനം: 1953 മാർച്ച് 8)
2013 ഡിസംബർ 13 മുതൽ 2018 ഡിസംബർ 16 വരെ രാജസ്ഥാനിലെ മുഖ്യമന്ത്രിയായിരുന്നു വസുന്ധരാ രാജെ സിന്ധ്യ .ഗ്വാളിയോറിലാണ് ജനിച്ചത്. രാജസ്ഥാനിലേക്ക് വിവാഹിതയായി. സഹോദരി യശോധരാ രാജ് സിന്ധ്യ, സഹോദരൻ മാധവറാവു സിന്ധ്യ മുൻ കേന്ദ്രമന്ത്രിയായിരുന്നു. ഗ്വാളിയാർ ഭരിച്ചിരുന്ന അവസാനത്തെ രാജാവായ ജീവാജി റാവു സിന്ധ്യയയുടെ പുത്രിയാണ്.

Vasundhara Raje News

rajasthan elections, vasundhara raje, brinda karat, Rajasthan, BJP, Janata Dal united, ബൃന്ദ കാരാട്ട്, വസുന്ധര രാജ സിന്ധ്യ, രാജസ്ഥാൻ തിരഞ്ഞെടുപ്പ്, ശരത് യാദവ്, india news, indian express
ശരദ് യാദവ് മാപ്പ് പറയണം; ബിജെപിയുടെ വനിതാ മുഖ്യമന്ത്രിയെ പിന്തുണച്ച് ഭൃന്ദ കാരാട്ട്

രാജസ്ഥാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയ്ക്കാണ് സിപിഎം നേതാവ് പിന്തുണ അറിയിച്ചത്

chidambaram, INX Media Case, CBI, Central, ie malayalam, പി ചിദംബരം, ഐഎന്‍എക്സ് മീഡിയ, സിബിഐ, കേന്ദ്രം, ഐഇ മലയാളം
നരേന്ദ്ര മോദിയും വസുന്ധര രാജെയും വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല: പി.ചിദംബരം

“അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിയുടെ വാക്ചാതുര്യത്തിലും മോഹന വാഗ്‌ദാനങ്ങളിലും വീണതുകൊണ്ടാണ് ജനങ്ങള്‍ വസുന്ധര രാജെയെ അധികാരത്തില്‍ കൊണ്ടുവന്നത്”

രാജസ്ഥാനില്‍ വസുന്ധരാ രാജയെ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട് ജസ്വന്ത് സിങിന്റെ മകന്‍

വസുന്ധര രാജെ തുടര്‍ച്ചയായി മൂന്നുതവണ വിജയം നേടിയ മണ്ഡലമാണ് ജല്‍റാപതന്‍. ഇവിടെ നിന്നാണ് രാജെയ്‌ക്കെതിരെ മാനവേന്ദ്ര സിങ് മത്സരിക്കുന്നത്

‘എല്ലാം അറിയാന്‍ ഞാന്‍ ദെെവമല്ല’; ആള്‍ക്കൂട്ട കൊലപാതകത്തില്‍ വസുന്ധര രാജെ

വസുന്ധര രാജെയ്ക്ക് മുറപടിയുമായി ബിജെപി എംപി രംഗത്തെത്തി. സംസ്ഥാനം ജാഗ്രത പാലിക്കാത്തതാണ് ആൾവാര്‍ പോലുള്ള ആള്‍കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ബിജെപി എംപി ഹരീഷ് മിന

ആവശ്യമായ മാറ്റങ്ങള്‍ വരുത്താതെ പത്മാവതിയുടെ റിലീസ് അനുവദിക്കരുതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു

Vasundhara Raje
വിവാദ ഓർഡിനൻസ്: പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ബിൽ പരിശോധിക്കുമെന്ന് രാജസ്ഥാൻ സർക്കാർ

മന്ത്രിമാർ, എംഎൽഎമാർ, ജ‍ഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയുള്ള പരാതികളിൽ അന്വേഷണങ്ങൾക്കു മുൻകൂർ അനുമതി ആവശ്യമാണെന്നും മാധ്യമങ്ങൾ അത്തരം പരാതികൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്നതാണ് ഓർഡിനൻസ്