
കാള്‍ മാര്‍ക്സിന്റെ പേര് ആലേഖനം ചെയ്ത ഭാഗത്താണ് ചുറ്റിക അടികള്‍ ആവര്‍ത്തിച്ച് വീണിട്ടുള്ളത്.
ഉദ്യാഗസ്ഥരോട് ഗേറ്റ് പൊളിക്കാൻ നിർദ്ദേശിച്ചെങ്കിലും തയ്യാറായില്ലെന്നും അതിനാലാണ് പൊളിച്ചതെന്നും അക്രമത്തെ ന്യയീകരിച്ച് വിഎച്ച്പി
വാങ്ങിയ ഫോണിന് കേടുണ്ടെന്ന് പറഞ്ഞ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമ്മയും രണ്ട് മക്കളും കടയിലെത്തിയത്
ശശികലയ്ക്ക് മരുന്നും വസ്ത്രവുമായി വന്ന വാഹനം അജ്ഞാതർ അടിച്ച് തകർത്തു