Valentines Day 2020: പ്രണയത്തിന്റെ തിരുശേഷിപ്പുകൾ
വായനക്കാരിയിൽ നിന്ന് എഴുത്തുകാരിയിലേക്കുള്ള ദൂരം പ്രണയം കൊണ്ടളക്കുമ്പോൾ അവശേഷിക്കുന്നതിനെക്കുറിച്ച് ശ്രീപാർവ്വതി
വായനക്കാരിയിൽ നിന്ന് എഴുത്തുകാരിയിലേക്കുള്ള ദൂരം പ്രണയം കൊണ്ടളക്കുമ്പോൾ അവശേഷിക്കുന്നതിനെക്കുറിച്ച് ശ്രീപാർവ്വതി
"ബഷീര്‍ മരിച്ച വാര്‍ത്തകള്‍ക്കൊപ്പം അന്നത്തെ ചില പത്രങ്ങളില്‍ ബഷീറിന്റെ മുറിയില്‍ നിന്നും കണ്ടെടുത്ത, അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള ഒരു വരി കവിതയെക്കുറിച്ചുള്ള വാര്‍ത്ത ഉണ്ടായിരുന്നു. സിഗരറ്റ് പാക്കിലെ ഉള്ളിലെ വെള്ള മടക്കില്‍ ആ വരി ഇങ്ങിനെ- കാലമേ എനിക്ക് ഓക്സിജന്‍ തരൂ-"
"ബഷീറാണ് മലയാളത്തില്‍ ഏറ്റവുമധികം ചുംബിച്ചിട്ടുള്ള എഴുത്തുകാരന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. വേദനിച്ചുവിങ്ങുന്ന പരുവിനെ ചുംബിച്ചുപൊട്ടിക്കുന്ന സ്നേഹവിദ്യ നാം ബഷീറിലാണല്ലോ ആദ്യം കണ്ടത്. ഇത്രയേറെ സ്നേഹമുള്ള ഒരിടത്തല്ലാതെ മറ്റെവിടെയാണു ചുംബനങ്ങള്‍ പിറക്കുക"
ബഷീറിന്റെ 24-ാം ചരമവാർഷികദിനത്തിൽ ചിത്രകാരനായ വിഷ്ണു റാം വാക്കുകൾ കൊണ്ടും വരകൾ കൊണ്ടും അർപ്പിക്കുന്ന ആദരം
സര്‍വസാധാരണക്കാരന്റെ ഭാഷയും അവരുടെ ജീവിതംകൊണ്ടു സ്വന്തം രചനകളെ എല്ലാവരുടേതുമാക്കിത്തീര്‍ക്കാന്‍ ബഷീറിനു കഴിഞ്ഞു. ബഷീറിന്റെ കഥാപാത്രങ്ങള്‍ വായനക്കാരുടെ അയല്‍വാസികളോ പരിചിതരോ ഒപ്പമുള്ളവരോ ആകുന്നത് എഴുത്തിലെ ഇത്തരം സത്യസന്ധതകൊണ്ടാണ്
ഈ കത്തുകൾ ഈയിടെ കണ്ടു കിട്ടിയതാണ്. നഷ്ടപ്പെട്ട കത്തുകളിലെ ഓരോ വരിയും എന്റെ മനസ്സിലുമുണ്ട്. കാരണം അതോരോന്നും ഞാൻ നൂറു വട്ടം വായിച്ചിട്ടുണ്ട്. അന്ന് വറുതിയിലായിരുന്ന ആ പെണ്‍കുട്ടിയ്ക്ക് ആ കത്തുകൾ അത്ര ആശ്വാസമായിരുന്നു