
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ ഗർഭധാരണത്തിലെ കുഞ്ഞിനെ കാത്തിരിക്കുന്ന ട്രാൻസ് ദമ്പതികൾ തങ്ങൾ കടന്നു വന്ന കഠിന വഴികളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും സംസാരിക്കുന്നു
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം
അനീറയെ ഇന്നലെ മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. മന്ത്രി നിർദേശിച്ചതിനെത്തുടർന്നാണ് അനീറ നിവേദനം നൽകിയത്
തിരുവനന്തപുരം സ്വദേശിയായ ജിജുവിനെ വൈറ്റിലയിലെ ഒരു വീട്ടിലാണ് മരിച്ചനിലയിൽ കണ്ടത്
കേരളത്തില്‍ ആദ്യമായി റേഡിയോ ജോക്കിയായ ട്രാന്‍സ് വ്യക്തിയാണ് അനന്യ
‘മൂന്നു വര്‍ഷം മുന്‍പ് അയച്ച മെസ്സേജ് കണ്ടത് ഇപ്പോള്‍, ഒരിക്കല്‍ ഇട്ട സ്ക്രീന്‍ഷോട്ട് പിന്നീട് എഡിറ്റ് ചെയ്തു മാറ്റി,’ ഫേസ്ബുക്ക് ചാറ്റ് വിഷയത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് മാലാ പാര്‍വ്വതിയും…
സറഗസി (വാടക ഗര്‍ഭധാരണം) റഗുലേഷൻ ബിൽ, 2016 അനുസരിച്ച്, വൈദ്യശാസ്ത്രപരമായി വന്ധ്യത തെളിയിക്കപ്പെട്ട, വിവാഹിതരായ ഇന്ത്യന്‍ ദമ്പതികൾക്കു മാത്രമേ സറഗസി ഉപാധിയാക്കുവാൻ കഴിയുകയുള്ളു. അങ്ങനെ വരുമ്പോള്‍ അവിവാഹിതര്‍,…
രഞ്ജു, അനന്യ, അവന്തിക, തൃപ്തി എന്നിവരാണ് ദർശനത്തിനായി എത്തിയത്
ജീവിതത്തിൽ ആഗ്രഹിച്ച പരിഗണനയും കണ്ട സ്വപ്നങ്ങളും സഫലമാകുന്നതിന്റെ ആഹ്ലാദത്തിലാണ് ഇവർ
‘സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലാതാക്കിയതില്‍ വിയോജിപ്പില്ല. എന്നാല്‍ സ്വവര്‍ഗ വിവാഹത്തെ നിയമപരമാക്കാനുള്ള ഏതുതരം നീക്കത്തേയും സര്‍ക്കാര്‍ എതിര്‍ക്കും’, ഗവൺമെന്റിന്റെ വക്താവ് പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതും പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതും മൂലമാണ് എണ്ണത്തില്‍ വര്‍ദ്ധനവ് എന്നാണ് പൊലീസിന്റെ അവകാശവാദം.
‘ആളുകള്‍ മാറ്റിനിര്‍ത്തുന്നതിന്റെ പേരില്‍ സ്വയം ജീവനൊടുക്കിയ ഒരുപാട് സുഹൃത്തുക്കളെ ഞാൻ ഈ നിമിഷം ഓര്‍ക്കുന്നു. അന്നും ഇന്നും ഈ ലോകത്തിന് അവരുടെ മരണത്തിന്റെ കാരണം ‘അറിയാത്ത’ ഒന്നായിരുന്നു.…
“കുടുംബപരമായും സാമൂഹികമായും ഉള്ള അംഗീകാരത്തിലേയ്ക്കുള്ള താക്കോൽ കൂടിയാണ് ഇന്നത്തെ ഈ ചരിത്രപ്രധാനമായ കോടതിവിധി”എന്ന് ലേഖകൻ
ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു പിന്മാറ്റം.
ഹോട്ടലുകള്‍, ക്യാന്റീനുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ഡിടിപി സെന്ററുകള്‍ തുടങ്ങി നിരവധി സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹകരണ സംഘം വഴി ട്രാൻസ്‌പേഴ്സൺസിന് അവസരമൊരുക്കുമെന്ന് മന്ത്രി
ഷാജി പാപ്പനെപ്പോലുള്ള ജനകീയ പൗരുഷത്തെ (Mass Masculinity) അവതരിപ്പിച്ച തന്‍റെ ശരീരപ്രകൃതിയെ സൂക്ഷ്‌മമായ അഭിനയ മികവിലൂടെ മറി കടക്കുന്ന ജയസൂര്യ എന്ന നടനെയാണ് മേരിക്കുട്ടിയില്‍ കാണുന്നത്
കഥാപാത്രത്തെ കോമാളിയായി അവതരിപ്പിക്കാതെ, വ്യക്തിത്വമുള്ള മനുഷ്യനായി മേരിക്കുട്ടിയെ ചിത്രം അവതരിപ്പിക്കുന്നു. സമൂഹത്തെ ഒന്നായി കുറ്റപ്പെടുത്തുന്നതിനു പകരം, മാറ്റങ്ങളെ സ്വീകരിക്കാനുള്ള സമൂഹത്തിന്റെ വിമുഖതയെ ചിത്രം അഡ്രസ്സ് ചെയ്യുന്നുണ്ട്.