
രാവിലെ വീടിന്റെ ജനലിൽ കടലാസു പൊതി കണ്ട് വീട്ടുകാർ തുറന്നു നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട അതേ രൂപത്തിലുള്ള സ്വർണമാലയും കുറിപ്പും കണ്ടത്
കോഴിക്കോട് സ്വദേശി ജാഫറാണ് കഥയിലെ താരം. എന്നത്തേയും പോലെ ബനിയാസ് സ്ക്വയറിലെ ബന്ധുവിന്റെ കടയിൽ നിൽക്കുകയായിരുന്നു ജാഫർ
അച്ഛന്റെ കാറും അമ്മയുടെ അക്കൗണ്ടിൽനിന്നും 13 ലക്ഷം രൂപയും പിൻവലിച്ചാണ് കടന്നുകളഞ്ഞത്. ഇതിനു പുറമേ വീട്ടിലെ അലമാരയിലുണ്ടായിരുന്ന 50,000 രൂപയും മോഷ്ടിച്ചതായി മാതാപിതാക്കളുടെ പരാതി
അടിച്ചിപ്പുഴ കച്ചേരിത്തടം കൊല്ലംപറമ്പില്‍ ബാലേഷാണ് പിടിയിലായത്.
ഇന്ത്യയിൽ 79 ലക്ഷത്തോലം വില വരുന്ന ജീപ്പാണ് മോഷ്ടാക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചത്
സ്വർണം കൊണ്ട് പൊതിഞ്ഞ ഖുറാനും മോഷ്ടിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഖുറാന് അടുത്ത് എത്തിയപ്പോഴാണ് ബാങ്ക് വിളി കേട്ടത്. അതുമൂലം ഖുറാൻ മോഷ്ടിച്ചില്ല
കളളനെ തിരിച്ചറിഞ്ഞിട്ടും നടപടി എടുക്കാനാവാതെ കുഴയുകയാണ് പൊലീസ്
2.7 ലക്ഷം രൂപയോളം വില വരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷണം പോയി
കളളൻ വെന്റിലേറ്ററിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ചിത്രം വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്
കളളന്മാർ ചില്ല് പൊട്ടിക്കാനായി ആഞ്ഞ് ആഞ്ഞ് അടിച്ചെങ്കിലും ഒന്നും നടന്നില്ല
തൃശ്ശൂർ: മോഷ്ടാക്കളെ കൊണ്ട് വലഞ്ഞിരിക്കുകയാണ് തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ. രാത്രികാലങ്ങളിൽ മോഷ്ടാക്കളെ പിടിക്കാനായി യുവാക്കളടക്കം സംഘം ചേർന്ന് പരിശോധനയ്ക്കിറങ്ങുന്നതും പതിവായി.കൊരട്ടി, കൊടുങ്ങല്ലൂർ, മാള മേഖലയിലാണ്…