
കോഹ്ലിക്ക് പുറമെ ഹർദിക് പാണ്ഡ്യ, ബുംറ, ജഡേജ, മുഹമ്മദ് ഷമി എന്നിവരും പുറത്ത്
കെഎൽ രാഹുലും രോഹിത് ശർമ്മയും ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്നും താൻ മൂന്നാം സ്ഥാനത്ത് ഇറങ്ങുമെന്നും വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു
1992 ലെ ലോകകപ്പ് ജേഴ്സിയുമായുള്ള പുതിയ ജേഴ്സിയുടെ സാമ്യം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്
“നോക്കൂ, നമുക്ക് സൗകര്യങ്ങളുണ്ട്, കളിക്കാരുണ്ട്, ശാരീരിക ക്ഷമയയുണ്ട്, ഒരു ലോക ചാമ്പ്യനാകാൻ വേണ്ടതെല്ലാം നമുക്കുണ്ട്. നമുക്കില്ലാതിരുന്നത് ഒരേയൊരു കാര്യമാണ്”
ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മാലിക്കിനെ ഇന്ത്യന്‍ ആരാധകര്‍ ‘അളിയാ’ എന്ന് വിളിച്ചാണ് സ്വീകരിച്ചത്
അർദ്ധസെഞ്ചുറി നേടിയ ഷെയ്ബ് മാലിക്കിന്റെ പ്രകടനമാണ് പാക്കിസ്ഥാന് തുണയായതെങ്കിൽ, ഓപ്പണർമാരുടെ തോളിലേറിയായിരുന്നു ഇന്ത്യൻ കുതിപ്പ്
തനിക്ക് ടെസ്റ്റില്‍ മാത്രം കളിച്ചാല്‍ പോരെന്നും ഏകദിനത്തിലും ട്വന്റി 20യിലുമെല്ലാം കളിക്കണമെന്ന് ജഡേജ പറഞ്ഞിരുന്നു. ഒടുവില്‍ കാത്തിരുന്ന അവസരം ലഭിച്ചു.
ഏഷ്യാ കപ്പിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍പ്രൈസ് എന്‍ട്രി ലഭിച്ചയാളാണ് ഇടംകൈയന്‍ പേസറായ ഖലീല്‍ അഹമ്മദ്.
ഇത് താരത്തെ മുന്‍ ഓസീസ് താം ലില്ലിയുടെ നേട്ടത്തിന് ഒപ്പമെത്തിക്കും.
വലിയ മാര്‍ജിനില്‍ ജയിച്ച് ആത്മവിശ്വാസം ഉറപ്പിക്കുകയാവും രോഹിതിന്റെ ലക്ഷ്യം
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഹോങ്കോങിനെ ഇന്ത്യ അനായാസം മറികടക്കും. എന്നാല്‍ നാളെ ഇന്ത്യയുടെ ലക്ഷ്യം വിജയം മാത്രമായിരിക്കില്ല.
19-ാം തിയതിയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം. അതിന് മുന്‍പ് ഇന്ത്യയ്ക്ക് ഹോങ്കോങ്ങുമായി മത്സരമുണ്ട്
ശാസ്ത്രിയുടെ വിവാദമായ ‘വിദേശത്ത് ഏറ്റവും നന്നായി കളിക്കുന്ന ഇന്ത്യന്‍ ടീ’മെന്ന പരാമര്‍ശത്തേയും അദ്ദേഹം വിമര്‍ശിച്ചു.
രവിശാസ്ത്രി എത്തും വരെ കാത്തു നില്‍ക്കാനൊന്നും ധോണിയ്ക്കും സംഘത്തിനും സാധിക്കില്ലായിരുന്നു. അതുകൊണ്ട് അവര്‍ പരിശീലനം നേരത്തേ തന്നെ ആരംഭിച്ചു.
13 തവണ ഏഷ്യാ കപ്പ് നടന്നപ്പോള്‍ അതില്‍ ആറ് വട്ടവും ചാമ്പ്യന്മാരായ ഇന്ത്യയാണ് മുന്നിലുള്ളത്
മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഹാർദിക് വീട്ടിലേക്ക് തിരിച്ചെത്തിയത്
ആന്റേഴ്‌സണാണ് രണ്ട് വിക്കറ്റുകളുമെടുത്തത്. കോഹ്‌ലിയുടെ വിക്കറ്റെടുക്കാനുള്ള അവസരം ആന്റേഴ്‌സണ് ലഭിച്ചില്ല. ബ്രോഡാണ് കോഹ്‌ലിയെ പുറത്താക്കിയത്.
തുടരെ തുടരെയുള്ള പന്തുകളില്‍ പുതുമുഖ താരം ഹനുമാന വിഹാരിയാണ് രണ്ട് പേരേയും പുറത്താക്കിയത്
ജോ റൂട്ടിനെ കാഴ്ചക്കാരനാക്കി ബൗണ്ടറിയിലൂടെയാണ് കുക്ക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കുക്കിനെ നിറകൈയ്യടിയോടെയാണ് ഓവലിലെ കാണികള്‍ അഭിനന്ദിച്ചത്
കളി ലഞ്ചിന് പിരിഞ്ഞു. 103 റണ്‍സുമായാണ് കുക്ക് ലഞ്ചിന് കേറിയത്. ഒടുവില്‍ വിവരം കിട്ടിയത് പ്രകാരം ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്. 92 റണ്‍സുമായി…
Loading…
Something went wrong. Please refresh the page and/or try again.