
സ്റ്റേഷന് ഹൗസ് ഓഫീസറും എസ് ഐയും ഉൾപ്പെടെ നാല് പേരെയാണു സസ്പെൻഡ് ചെയ്തത്
വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തിയതിനു പിന്നാലെ ഘോഷമഹൽ എം എല്‍ എയായ രാജാ സിങ്ങിനെ ഹൈദരാബാദ് പൊലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തിരുന്നു
വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവൻ വടകര പൊലീസ് സ്റ്റേഷനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. മദ്യപിച്ചതിന്റെ പേരിൽ സജീവനെ എസ് ഐ മർദിച്ചതായും ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ലെന്നുമാണു സുഹൃത്തുക്കളുടെ ആരോപണം
പേരിലാണു നടപടി. കോണ്‍ഗ്രസില്‍നിന്ന് ആറും തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന എന്നീ പാര്‍ട്ടികളില്‍നിന്നു രണ്ടു വീതവും സിപിഐ, സിപിഎം കക്ഷികളില്‍നിന്ന് ഓരോ അംഗവുമാണ് നടപടി നേരിട്ടത്
കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസറ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍ കുമാര്‍. കേസിൽ, ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വഹിക്കും
ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുന്ന അര്‍പിതയുടെ വീഡിയോ വൈറലായി മാറിയിരുന്നു.
അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് തനിക്കെതിരെ നടപടി സ്വീകരിക്കാൻ ആലോചനകൾ നടക്കുന്നതെന്ന് രാജു നാരായണ സ്വാമി പറഞ്ഞു
പൊലീസ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികള്ക്കെതെിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.
പാർട്ടി എടുക്കുന്ന ഏത് നടപടിയും അനുസരിക്കുമെന്ന് ശശി
മൂന്ന് വര്‍ഷത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും അദ്ദേഹത്തിന് വിലക്ക് ലഭിച്ചിരുന്നു.
മൂന്ന് മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല
വരാപ്പുഴ കസ്റ്റഡി കൊലപാതകം നടക്കുമ്പോൾ ജോർജ് എറണാകുളം റൂറൽ എസ്പിയായിരുന്നു.
ശരത് ചന്ദ്രൻ, അനീസ് മുഹമ്മദ്, എംപി പ്രവീൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്
ഐജിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർ സന്തോഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു
കുട്ടിയെ സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടികളില്‍ നിന്ന് അടക്കം അധികൃതര്‍ മാറ്റി നിര്‍ത്തുകയും ചെയ്തു
16 വിദ്യാര്‍ഥികളെ മൂന്നു വര്‍ഷത്തേക്കും മൂന്നു വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നതിന് പിന്നാലെയാണ് കെപിസിസി നടപടി
കേരള സർവീസ് റൂൾസ് നിയമപ്രകാരമാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു
കേസ് അന്വേഷണത്തിന് തമിഴ് നാട്ടിൽ പോയ സംഘത്തിലെ പൊലീസുകാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ ഗ്രേഡ് എസ് ഐയ്ക്കാണ് സസ്പെൻഷൻ
ഇന്നലെ രാത്രി 10.30ഓടെ കടവന്ത്രയ്ക്കു സമീപത്ത് വെച്ചാണ് യുവാക്കളെ കസ്റ്റിയില്‍ എടുത്തത്