
തന്റെ മരണത്തിന് ഈശ്വരപ്പയാണ് ഉത്തരവാദിയെന്ന് ആരോപിച്ച് കരാറുകാരൻ സന്തോഷ് പാട്ടീല്‍ തിങ്കളാഴ്ച രാത്രി ബലഗാവിയിലെ സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മെസേജ് അയച്ചിരുന്നു
ബുധനാഴ്ച രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
വൈകിയെത്തിയിന് പ്രവേശനം നിഷേധിച്ച സിവിൽ സർവീസ് പരീക്ഷാർത്ഥിയായ കർണാടക സ്വദേശി വരുൺ സുഭാഷ് ചന്ദ്രനാണ് ആത്മഹത്യ ചെയ്തത്
തുടക്കത്തിൽ ചെറിയ ബാധ്യതയായതിനാൽ ഇതെടുക്കുന്ന സ്ത്രീകൾ പതിയെ പതിയെ വൻ കടക്കെണിയിൽ അകപ്പെടുകയാണെന്നാണ് റിപ്പോർട്ട്
“ശശി എന്നോട് ക്ഷമിക്കണം, കള്ളന്‍മാരുടെ ഇടയില്‍ നിന്നെ തനിച്ചാക്കി ഞാന്‍ പോകുന്നതിന്. എന്നെക്കുറിച്ച് ചിന്തിക്കരുത്.”
അവസാനമായി സംസാരിച്ചതിനു ശേഷം പിന്നീട് അമ്മയെ ഫോണില്‍ കിട്ടാതായപ്പോള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് റിതുരാജ് പോലീസില്‍ പരാതിപ്പെട്ടിരുന്നു.
ഇരുവരെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.