
ഹോബാര്‍ട്ട് ഹറിക്കെയിന്‍സിനെതിരായ മത്സരത്തിന്റെ രണ്ടാം ഓവറിലായിരുന്നു സ്മിത്തിന്റെ പ്രകടനം
”ഡേവി ഒരിക്കല്‍ ഒരു തലമുറയിലെ കളിക്കാരനല്ല, അദ്ദേഹം ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണറാണ്. തുടക്കം മുതല്‍ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു സ്മിത്ത് പറഞ്ഞു.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് വിരാട് കോഹ്ലി, കെയിന്‍ വില്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍
ഈ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്ന് കോഹ്ലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം തന്നെയാണെന്നും സ്മിത്ത് പറഞ്ഞു
ഇന്ത്യൻ നിരയിൽ നിന്നും കോഹ്‌ലിക്കൊപ്പം റിഷഭ് പന്തും രോഹിത് ശർമയും ആദ്യ പത്തിലുണ്ട്
2018 ൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. മത്സര ഫലം അനുകൂലമാക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മനായ ബാൻക്രോഫ്റ്റാണ് പന്തിൽ കൃത്രിമം കാണിച്ചത്.
പ്രതിഫലം കുറഞ്ഞതിനാൽ ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കുമെന്ന വാദങ്ങളും തള്ളുകയാണ് സ്റ്റീവ് സ്മിത്ത്
സമകാലിന ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ പരിഗണിക്കപ്പെടുന്ന സ്മിത്തിന് ഇത് ചെറിയ തുകയാണെന്ന വാദം തുടക്കം മുതൽ തന്നെ ഉയർന്ന് കേട്ടിരുന്നു
പന്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന സമയത്താണ് സ്‌മിത്ത് ഇത് ചെയ്‌തത്. ഷൂസുകൊണ്ടാണ് സ്‌മിത്ത് പിച്ചിലെ ഗാർഡ് മാർക്ക് മായ്‌ക്കാൻ നോക്കുന്നത്. അതേസമയം, ഡ്രിങ്ക്സ് ബ്രേക്കിനു ശേഷം…
ഈ വർഷം 313 ദിവസം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ താരമാണ് സ്‌മിത്ത്. എന്നാൽ, ഇന്ത്യയ്‌ക്കെതിരെ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ…
താൻ ആഗ്രഹിക്കുന്നതുപോലെ അശ്വിന്റെ പന്തുകളെ നേരിടാൻ സാധിക്കുന്നില്ലെന്ന് സ്‌മിത്ത് പറഞ്ഞു
ഡിസംബർ 17 നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം
സിഡ്‌നിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ സ്‌മിത്ത് അതിവേഗ സെഞ്ചുറി നേടിയിരുന്നു
ഇന്ത്യയെ തേടിപ്പിടിച്ച് മർദ്ദിക്കുന്ന അപൂർവ താരങ്ങളുടെ പട്ടികയിലാണ് ക്രിക്കറ്റ് ലോകം സ്‌മിത്തിനെ ഉൾപ്പെടുത്തിയിരിക്കുന്നത്
അതേസമയം ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുന്ന കോഹ്‌ലി എതിരാളികൾക്ക് വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസം സ്റ്റീവ് സ്മിത്ത് തന്നെ പറഞ്ഞിരുന്നു
സമയത്തിനനുസരിച്ച് കോഹ്‌ലി മികച്ചതാകുന്നു, ഇത് എല്ലാ എതിരാളികളെയും ഭയപ്പെടുത്തുന്ന കാര്യമാണ്
താരത്തിന്റെ സ്ഥിരതയാണ് കോഹ്‌ലിയിൽ നിന്നും ഒരുപടി മേലെ അദ്ദേഹത്തെ നിർത്തുന്നതെന്ന് ജാഫർ
സ്റ്റീവ് സ്‌മിത്തോ വിരാട് കോഹ്ലിയോയെന്ന ചോദ്യത്തിനായിരുന്നു ഇയാൽ ചാപ്പൽ ഇന്ത്യൻ നായകനെ തിരഞ്ഞെടുത്തത്
‘കുറച്ച് ഒറ്റയ്ക്കുള്ള ബാറ്റിങ്, കണ്ണും കയ്യും തമ്മിലെ ഏകോപനം വർധിപ്പിക്കുന്നതിനു വേണ്ടി’
ഇരുവരുടെയും പ്രകടനത്തിനായാണ് താൻ കാത്തിരിക്കുന്നതെന്ന് രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ ഓസിസ് താരം സ്റ്റീവ് സ്മിത്ത് പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.