
സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീജിത്ത് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്.
സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്
താൻ സൈക്കോ തെറപ്പിക്കു വിധേയനാകുന്നുണ്ടെന്നും മരുന്ന് കഴിക്കാതിരുന്നതു കൊണ്ടുണ്ടായ മാനസികാസ്വാസ്ഥ്യം കാരണം ചെയ്തുപോയതാണെന്നുമാണെന്നുമായിരുന്നു ശ്രീജിത്ത് രവി ആദ്യം പൊലീസിനോടും പിന്നീട് കോടതിയിലും വാദിച്ചത്
കസ്റ്റഡി മരണമാണെന്നും പൊലീസ് വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്നും ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് ആരോപിച്ചിരുന്നു
പറവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൂവരെയും റിമാന്റ് ചെയ്തത്
പ്രതികളെ ജൂഡിഷൽ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചിരുന്നുവെങ്കിലും റിമാൻഡ് ചെയ്യാതെ ജഡ്ജി മടക്കി അയച്ചെന്ന് വരാപ്പുഴ എസ്.പി ഹൈക്കോടതിയില്‍ പരാതിപ്പെട്ടു
കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ വാസുദേവന്റെ വീടാക്രമിച്ച കേസിലെ പ്രതികൾ
ശ്രീജിത്തിന്റെ ഇരുതുടകളിലെയും പേശികൾ ഒരുപോലെ ഉടഞ്ഞിരുന്നു
കുറ്റക്കാരായ പൊലീസുകാരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിൽ ആശങ്കയുണ്ടെന്നും ശ്രീജിത്ത്, അതിനാൽ കുറ്റക്കാരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യം
782 ദിവസം മഴയും വെയിലും മഞ്ഞും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം കൊണ്ടുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് നെയ്യാറ്റിൻകരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
781 ദിവസം നീണ്ട സമരമാണ് അവസാനിപ്പിച്ചത്
പാറശാല പൊലീസ് 2014 മെയ് 19 ന് കസ്റ്റഡിയിലെടുത്ത് ശ്രീജീവ് തൊട്ടടുത്ത ദിവസം കസറ്റഡിയിലിരിക്കെ ദുരൂഹമായി മരണപ്പെടുകയായിരുന്നു. ഇത് കൊലപാതകമാണെന്ന് പൊലീസ് കംപ്ലൈന്ര് അതോറിട്ടി കണ്ടെത്തിയെങ്കിലും കുറ്റക്കാർക്കെതിരെ…
സമരം ആരംഭിച്ച് 775-ാമത്തെ ദിവസമാണിന്ന്.
2014 മെയ് 19 -നാണു ഏതോ പെറ്റി കേസുണ്ടെന്ന് പറഞ്ഞു നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്
“ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും”
ഉദ്യോഗസ്ഥർക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
വൈകിട്ട് 7 മണിക്കാണ് ശ്രീജിത്തിനെയും അമ്മയെയും ചർച്ചയ്ക്ക് വിളിച്ചത്
കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് ഇവിടെ എത്തിയത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ്, മറിച്ച് ആളാവാൻ വേണ്ടിയല്ലെന്ന് ജോയ് മാത്യു
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംപിമാർ പറഞ്ഞു