
ഇത് രണ്ടാം തവണയാണ് ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പില്‍ ഹാട്രിക്ക് കിരീടം നേടുന്നത്
ഇന്ന് നടക്കുന്ന ബംഗ്ലാദേശ്-പാക്കിസ്ഥാന് മത്സരത്തിലെ വിജയിയും അവസാന നാലിലേക്കെത്തും
ബാറ്റിങ്ങിലും ബോളിങ്ങിലും ഇരുടീമുകളും ടൂര്‍ണമെന്റില്‍ മികവ് പുറത്തെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പ്രതീക്ഷകള്‍ ഫോമിലുള്ള വീരാട് കോഹ്ലിക്ക് മുകളിലായിരിക്കും
ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമുകളാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും. ജയിക്കുന്നവര്‍ക്ക് സെമി ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ സജീവമാക്കാന്‍ കഴിയും
ആര്‍ഐപി യു ലിറ്റില്‍ റോക്ക് സ്റ്റാര്‍, നിന്നെ എന്നും സ്നേഹിക്കുന്നു എന്നായിരുന്നു മില്ലര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സ്റ്റോറിയുടെ ക്യാപ്ഷന്‍
48 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ റീലി റൂസോയാണ് ദക്ഷിണാഫ്രിക്കന്നിരയിലെ ടോപ് സ്കോറര്‍
സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ 1650 പൊലീസ് ഉദ്യോഗസ്ഥരാണു സുരക്ഷയൊരുക്കുക
ഇന്ന് വൈകുന്നേരം ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ മാധ്യമങ്ങളെ കാണും
ഇന്നലെ തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് മുതല്‍ പരിശീലനം ആരംഭിച്ചു
മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാധകര്‍ മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്
പോരായ്മകളെക്കുറിച്ച് സംസാരിക്കാന്‍ ഏറെയുണ്ടാകാം. എന്നാല്‍ കൂട്ടായ പരിശ്രമവും തിരിച്ചുവരാനുള്ള ഊര്‍ജവും കൊണ്ട് പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുവനിര
റുതുരാജ് ഗെയ്ക്ക്വാദ് (57), ഇഷാന് കിഷന് (54), ഹാര്‍ദിക് പാണ്ഡ്യ (31) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ജൂൺ 9 ന് ന്യൂഡൽഹിയിലാണ്
കെ. എല്‍. രാഹുലിന്റെ കീഴില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നതാണ് ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യയ്ക്ക് തിരിച്ചടിയായത്
ആദ്യ ഏകദിനത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും 31 റണ്‍സിന് തോല്‍വി വഴങ്ങിയതില്‍ ടീമിനും നായകന് കെ.എല്‍.രാഹുലിനുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ മധ്യ ഓവറുകളില്‍ 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്
ഇന്ത്യയ്ക്കായി ശിഖര്‍ ധവാന് (79), വിരാട് കോഹ്ലി (51), ഷാര്‍ദൂല്‍ താക്കൂര്‍ (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്
കേപ് ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ എട്ട് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്
113 പന്തില്‍ 82 റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്സണാണ് ആതിഥേയരുടെ ജയം വേഗത്തിലാക്കിയത്
രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 57-2 എന്ന നിലയിലാണ്
Loading…
Something went wrong. Please refresh the page and/or try again.