
സോളാർ ഇടപാടുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ വാറന്റ് അയച്ചിട്ടും സരിത ഹാജരാകാൻ തയാറായിരുന്നില്ല
2018 ലാണ് പരാതിക്കാരിയുടെ മൊഴി പ്രകാരം ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്
കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്.നായരും കോടതിയില്‍ ഹാജരായിരുന്നില്ല
കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട കാര്യങ്ങൾ കേസിലുണ്ടെന്നും പരാതിക്കാരി
സോളാർ പീഡനക്കേസ് സിബിഐക്ക് വിടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്
സംഭവം വിവാദമായതോടെ അതേ വേദിയിൽ തന്നെ ഖേദ പ്രകടനവും നടത്തി
സോളാര്‍ വിവാദ സമയത്ത് സരിത നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ ജോപ്പന് ഏറെ വിമര്‍ശനം നേരിടുകയും അദ്ദേഹത്തിന് രാജി വയ്ക്കേണ്ടിയും വന്നിരുന്നു
ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്ന് വർഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്
ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരായാണ് കേസ്
സോളാർ തട്ടിപ്പു കേസിലെ പ്രതിയായ ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവായെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്
ബിജു രാധാകൃഷ്ണൻ പണിതുകൊടുത്ത വീടാണ് കോടതി ജപ്തി ചെയ്തത്
അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും ഹൈക്കോടതിയെ സമീപിച്ചേക്കും
ഈ മൂന്നു പേജിലാണ് ഉമ്മൻ ചാണ്ടിക്കെതിരെയും മറ്റു യുഡിഎഫ് നേതാക്കൾക്കെതിരെയും ലൈംഗിക ആരോപണം സരിത ഉന്നയിക്കുന്നത്
രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും സരിത
സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി
ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് നിയമസഭ തീരുമാനിക്കുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ
കേസിലെ പ്രത്യേക അന്വേഷണസംഘം മുന്‍പാകെയാണ് ഉമ്മൻ ചാണ്ടി മൊഴി നൽകിയത്
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി വിലക്കേർപ്പെടുത്തിയത്
‘ഇന്ന് ഇറങ്ങിയ ചില പത്രങ്ങൾ എന്നെയും ചില യു.ഡി.എഫ് നേതാക്കളും പ്രതികളാണെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്’- ഉമ്മന്‍ചാണ്ടി
വിശദമായ അന്വേഷണത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും
Loading…
Something went wrong. Please refresh the page and/or try again.