
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടി, ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുള്‍പ്പടെയുള്ള മുഴുവന്‍ ആരോപണവിധേയരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരുന്നു
ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻ ചാണ്ടിയും തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടിയും പീഡിപ്പിച്ചുവെന്നാണ് ആരോപണം
കഴിഞ്ഞയാഴ്ച ഡല്‍ഹിയിലായിരുന്നു ചോദ്യം ചെയ്യല്‍
അന്വേഷണത്തിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു
കേസിൽ സരിത ഒന്നാം പ്രതിയും ഗണേഷ് രണ്ടാം പ്രതിയുമാണ്
മൂന്നാം പ്രതി ബി. മണിമോനെ കോടതി വെറുതെ വിട്ടു
സോളാർ ഇടപാടുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ വാറന്റ് അയച്ചിട്ടും സരിത ഹാജരാകാൻ തയാറായിരുന്നില്ല
2018 ലാണ് പരാതിക്കാരിയുടെ മൊഴി പ്രകാരം ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തത്
കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്.നായരും കോടതിയില്‍ ഹാജരായിരുന്നില്ല
കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട കാര്യങ്ങൾ കേസിലുണ്ടെന്നും പരാതിക്കാരി
സോളാർ പീഡനക്കേസ് സിബിഐക്ക് വിടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്
സംഭവം വിവാദമായതോടെ അതേ വേദിയിൽ തന്നെ ഖേദ പ്രകടനവും നടത്തി
സോളാര്‍ വിവാദ സമയത്ത് സരിത നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ ജോപ്പന്‍ ഏറെ വിമര്‍ശനം നേരിടുകയും അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടിയും വന്നിരുന്നു
ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്ന് വർഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്
ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരായാണ് കേസ്
സോളാർ തട്ടിപ്പു കേസിലെ പ്രതിയായ ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവായെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്
ബിജു രാധാകൃഷ്ണൻ പണിതുകൊടുത്ത വീടാണ് കോടതി ജപ്തി ചെയ്‌തത്
അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും ഹൈക്കോടതിയെ സമീപിച്ചേക്കും
ഈ മൂന്നു പേജിലാണ് ഉമ്മൻ ചാണ്ടിക്കെതിരെയും മറ്റു യുഡിഎഫ് നേതാക്കൾക്കെതിരെയും ലൈംഗിക ആരോപണം സരിത ഉന്നയിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.