
സീതാറാം യെച്ചൂരി ടു-ഇൻ-വൺ ജനറൽ സെക്രട്ടറിയാണ്. അദ്ദേഹം സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയാണ്, കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണ്. ചിലപ്പോൾ… സിപിഎമ്മിനേക്കാൾ കോൺഗ്രസിൽ അദ്ദേഹത്തിന്റെ സ്വാധീനം കൂടുതലാണ്
മതേതരത്വം സംരക്ഷിക്കുന്നതു സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസിനെ മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് എങ്ങനെ ക്ഷണിക്കുമെന്നും യെച്ചൂരി ചോദിച്ചു
ഇന്നലെ പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ (ജവഹര്‍ സ്റ്റേഡിയം) സ്വാഗതസംഘം ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തിയത്
ഇ കെ നായനാര്‍ അക്കാദമിയിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ നാളെ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ തകർക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് വിജയമെന്നും യെച്ചൂരി പറഞ്ഞു
പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ബംഗാളില്‍ നടപ്പിലാക്കില്ല എന്ന് ആവര്‍ത്തിച്ച് തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്
ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയിൽ ഹേബിയസ് ഹർജി ഫയൽ ചെയ്തിരുന്നു
രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്തവര്‍ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തതായി യെച്ചൂരി
സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് യെച്ചൂരി
സംസ്ഥാന തലത്തില്‍ സഖ്യം വേണോ വേണ്ടയോ എന്നത് സംസ്ഥാന കമ്മിറ്റികൾ തീരുമാനിക്കും
അമിത് ഷായുടെ വാക്കുകൾ വി.മുരളീധരൻ തെറ്റായി തർജ്ജമ ചെയ്തത് വലിയ വിവാദമായിരുന്നു
സിപിഐയും സിപിഎമ്മും നേർക്കുനേർ മത്സരിക്കുന്ന സാഹചര്യത്തിലേക്കാണ് തെലങ്കാനയിൽ രാഷ്ട്രീയ കളം മാറുന്നത്
മണ്ണാർക്കാട് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് എംഎൽഎ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി
കാരാട്ടിന്റെ നിലപാട് ഭാവിയിൽ പാർട്ടിക്ക് കനത്ത് തിരിച്ചടിയാകുമെന്നാണ് സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് പ്രതിനിധികളെ ഓർമ്മിപ്പിച്ചത്
രാഷ്ട്രീയ നയവും അടവു നയവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും കാരാട്ട്
പ്രകാശ് കാരാട്ടിന്റെ കരട് രേഖയിന്മേൽ ഉയർന്നുവന്ന ഭിന്നാഭിപ്രായങ്ങൾ പാർട്ടി കോൺഗ്രസിൽ ക്രോഡീകരിച്ച് അവതരിപ്പിക്കാൻ യെച്ചൂരിക്ക് കേന്ദ്രകമ്മിറ്റിയുടെ അനുമതി
സത്യസന്ധരായ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടാന്‍ നിയമം ഉപയോഗിക്കപ്പെടുമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം
Loading…
Something went wrong. Please refresh the page and/or try again.