
“പടിഞ്ഞാറ്റക്കകത്ത് വേണ്ടപ്പെട്ട ആരോ കാത്തിരിക്കുമ്പോലെ അവന് തോന്നി. കോതാമൂരി പാട്ടിന്റെ ഈണത്തിലുള്ള ഒരു താരാട്ടുപാട്ട് എവിടെ നിന്നോ കേൾക്കുമ്പോലെ.” അർജുൻ രവീന്ദ്രൻ എഴുതിയ കഥ
”ബാക്കി വന്ന ഉടലും തിന്നാന്‍ തല തിന്നവന്‍ അര്‍ദ്ധരാത്രി കഴിഞ്ഞു വന്നു. അവന് മീനുടലും എന്റുടലും രുചിച്ചു. പിന്നെ അവനൊരു മീനായി. പെരിയാറിലേക്ക് തല കൊണ്ടുപോയവനും പെരിയാറില്‍…
“പൊലീസിനെന്തിനാണു തൊപ്പിയെന്ന് അയാൾ ചിന്തിച്ചു. തൊപ്പി ഒഴിവാക്കേണ്ടതാണ്. കള്ളന്റെ പുറകെ ഓടുമ്പോൾ തൊപ്പി തലയിൽ വെച്ചോടാൻ കഴിയില്ല. കൈയിൽ പിടിച്ചോടുന്നത് പാടാണു താനും. ഇതൊന്നുമില്ലെങ്കിലും ഒരു പൊലീസുകാരനെ…
“അവള് അയാളെ സൂക്ഷിച്ചുനോക്കിയിട്ടു ചോദിച്ചു, ‘ചുണ്ണാമ്പുണ്ടോ ചേറ്റാ?’ അയാള്‍ ഒരു യന്ത്രത്തെപ്പോലെ ചുണ്ണാമ്പുപാത്രമെടുത്ത് നീട്ടി. അവള് പതുക്കെ ബാഗുതുറന്ന് വെറ്റിലയും വാസനപ്പാക്കും പുകയിലയുമെടുത്തു, വെറ്റിലയില്‍ ചുണ്ണാമ്പുതേച്ച് പാക്ക്…
“അവന്റെ പെങ്ങളൊന്നുമല്ലല്ലോ ഇത്ര ദെണ്ണപ്പെടാൻ. ഇതതൊന്നുമല്ല കാര്യം. അവനതിനെ വെച്ചോണ്ടിരിക്കുവായിരുന്നു. അപ്പോഴാണ് ഞാനെടേ കേറീത്. എന്നാലും അവനാ കാര്യം പറഞ്ഞാ മതി. ഞാൻ മാറിക്കൊടുക്കില്ലേ.” ഗ്ലാസ്സിലുള്ളത് തീർക്കാനും…
“വിലങ്ങണിഞ്ഞ പൊടിയനുമായി എസ് ഐ കുട്ടൻപിള്ള കയറി വന്നു. അവന്റെ മിഴിമുനയിൽ നിന്നും കുട്ടൻപിള്ളയുടെ കുടവയറുമൂലം പൊട്ടാറായ ബട്ടൻസിനെ പിടിച്ചു നിർത്താൻ കൊരവള്ളി പോലുള്ള നൂലുകൾ പെടുന്ന…
‘നായാട്ട് തുടങ്ങി. കുതിരപ്പുറത്തേറി അതിഥി സംഘവേട്ടക്കിറങ്ങി. വീരനായിരുന്നു അയാൾ. ഉന്നം തെറ്റാത്ത അമ്പുകൾ എയ്ത് അയാൾ വൻ മൃഗങ്ങളെ വീഴ്ത്തി.” വി. ഷിനിലാൽ എഴുതിയ അഞ്ച് മിനിക്കഥകൾ
“സിഗരറ്റിന് തീപിടിപ്പിച്ച് പുകയൂതുമ്പോൾ എതിരാളിയുടെ അഭാവം എന്നെ തെല്ലും ആശങ്കപ്പെടുത്തിയില്ല. പടകൾ ചിതറിയ പാളയത്തിൽ നിരയുധനായി തലകുനിച്ചു നിന്ന രാജാവിനെ ഉന്നം പിടിച്ച് ഞാൻ കാലാളിനെ നീക്കി.”…
“നീണ്ടു പോയ മൗനത്തിനൊപ്പം ഡപ്പിയുടെ ശ്വാസങ്ങൾക്ക് ഒരു വല്ലാത്ത ചൂടും വേഗവും തോന്നിയ ഞാൻ വണ്ടിയുടെ വേഗത കുറച്ചു. തോളിൽ മുറുക്കിപ്പിടിച്ചിരുന്ന അവന്റെ കൈകൾ മെല്ലെ എന്റെ…
“ഒൻപതാം നാൾ വൈകുന്നേരം നിറങ്ങളുടെ അവസാനത്തെ അടരും പൂർത്തിയായപ്പോൾ അയാൾക്ക് ഒറ്റയ്ക്കിരുന്നു പ്രാർഥിക്കണമെന്നു തോന്നി…” സുനീഷ് കൃഷ്ണൻ എഴുതിയ കഥ
“ചിറകുകളിൽ തട്ടി മേഘശകലങ്ങൾ പൊടിഞ്ഞു വീണു. വിമാനം മേഘങ്ങൾക്കും മുകളിലെത്തി. താഴെ വെളുത്ത മേഘങ്ങൾ ഒരു മാർച്ചിലെന്ന പോലെ നിരന്നു നിൽക്കുന്നു. അതിനും താഴെ പച്ചപ്പു നിറഞ്ഞ,…
മലയാള സാഹിത്യത്തിൽ ഒറ്റയാൾ വഴിയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ജി. ആർ ഇന്ദുഗോപൻ. ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, അനുഭവമെഴുത്ത്, യാത്ര, തിരക്കഥ, തുടങ്ങി വൈവിധ്യ പൂർണ്ണമാണ് ഈ…
“അലക്കിയിട്ട തുണികൾ എടുക്കുന്നതിനിടയിൽ തങ്ങളുടെ വിഷമങ്ങൾ വാക്കുകളിൽ ഇറക്കിവയ്ക്കുന്ന രണ്ട് സ്ത്രീകൾ, എ ടി എമ്മിന് മുന്നിൽ കാത്തുനിൽക്കുന്ന വലിയ വയറുള്ള ഒരാൾ, ‘പാരഡൈസിൽ’ മുട്ടിയുരുമ്മിയിരിക്കുന്ന കമിതാക്കൾ,…
“ആ പാതിരാവ് തീരുംവരെ അടുത്തു കണ്ടൊരു പൊതുടാപ്പിനു മുന്നിലൊരു കൊടിച്ചിപ്പട്ടിയായി കിതച്ചുകിടന്ന് സുധാകരന് വെള്ളം കുടിച്ചു തീര്‍ത്തു. രാവുണരും വരെ അവിടെക്കിടന്ന് പുലഭ്യം പറഞ്ഞു.” രൺജു എഴുതിയകഥ
“തണുപ്പ് തീരെസഹിക്കവയ്യാതെ ആയപ്പോഴാണ് കണ്ണുതുറന്നത്. ഉപ്പുഭരണിയിൽ പെട്ടതുപോലെ. ചുറ്റുമിതെന്താണ്?. വെളുത്ത മണ്ണ്. കിടക്കയിൽ നിന്ന് ഒരുപിടി വാരി നോക്കി. മഞ്ഞാണ്.” ഡി പി അഭിജിത്ത് എഴുതിയ കഥ
“കലയാണിക്കുന്നിന്റെ മുകളറ്റം നോക്കി ദേവൻ നെടുവീർപ്പിട്ടു. “അത് വേറൊരു ലോകം ആണ്. എന്തൊക്കെ കാഴ്ചകളായിരിക്കും അതിനകത്ത് ഒളിഞ്ഞിരിക്കുന്നത്” അർജുൻ രവീന്ദ്രൻ എഴുതിയ കഥ
“കടല്‍ ബാക്കി വെച്ച ആ ശരീരത്തിന്റെ മിച്ചം വന്നത് മണ്ണിന് സമര്‍പ്പിച്ചതോടെ കടലെടുത്തവന്റെ അദ്ധ്യായം അവസാനിച്ചു. എല്ലാം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ച് ആളുകള്‍ വീണ്ടും മീനുകളുടെ സഞ്ചാരപഥങ്ങള്‍…
“ഞാൻ ജനാല തുറന്നിട്ടു. അപ്പോൾ എന്റെയുള്ളിൽ നിന്നും ചാടിയിറങ്ങിയ ഫ്രോക്കിട്ട ഒരു പെൺകുട്ടി കടൽക്കരയിലേക്ക് ഓടി.” ഷിമ്മി തോമസ് എഴുതിയ കഥ
‘മനുഷ്യർ വിഷം വെക്കുന്ന കാലങ്ങളിൽ ഈച്ചകൾക്കു ദേശാടന പക്ഷികളുടെ ചിറകു കൈവരുമോ? എത്രമാത്രം അകലത്തെക്കാണിവ രക്ഷപ്പെടുന്നത് !” വിനോദ് കൃഷ്ണ എഴുതിയ കഥ
ബോധം വരുമ്പോള്‍ രവി നിലത്തു കിടക്കുകയായിരുന്നു , വിജയന് മറഞ്ഞു പോയിരുന്നു .പറങ്കി മാവിന്റെ താഴെ രാജാവ് വീണു കിടക്കുന്നു .ചുറ്റും നിശബ്ദ്ത .ജോര്‍ജ്ജിന്റെ വിളി കാത്തു…
Loading…
Something went wrong. Please refresh the page and/or try again.