
ഭൂമിയുടെ പുറംപാളി, മഞ്ഞുപാളികൾ, പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നിസാർ നൽകും
ശ്രീഹരിക്കോട്ട് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് ശനിയാഴ്ച രാവിലെ 11:56നാണു റോക്കറ്റ് കുതിച്ചുയർന്നത്
ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍ വി എം3) റോക്കറ്റിൽ ഉപയോഗിക്കുന്ന സി ഇ-20 എന്‍ജിന്റെ ഫ്ളൈറ്റ് ആസപ്റ്റൻസ് ടെസ്റ്റ് വിജയമാണെന്ന് ഐ എസ് ആർ ഒ അറിയിച്ചു
500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കു ‘ലോഞ്ച്-ഓണ്‍-ഡിമാന്‍ഡ്’ അടിസ്ഥാനത്തില്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടാണ് എസ് എസ് എല്‍ വിയെ ഐ എസ് ആര്‍ ഒ…
ഐഎസ്ആര്‍ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണിത്
ഐഎസ്ആര്‍ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണിത്. ആറു മാസം മുൻപ് ഇഒഎസ്-03 ഉപഗ്രഹത്തെ ജിഎസ്എല്‍വി എഫ്10 റോക്കറ്റ് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് 12നു രാവിലെ 5.43നാണു വിക്ഷേപണം
3357 കിലോ വരുന്ന ഉപഗ്രഹം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപിച്ചത്
പരീക്ഷണ സമയത്ത്, രാജ്യങ്ങള്‍ സ്വന്തം ഉപഗ്രഹങ്ങളെ തന്നെയാണ് ലക്ഷ്യമിടുന്നത്. അവ ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്തതും എന്നാല്‍ ബഹിരാകാശത്തു തന്നെ തുടരുന്നവയുമായിരിക്കും. പരീക്ഷണത്തിനായി ഇന്ത്യയുടെ ഉപഗ്രഹം ഉപയോഗിച്ചതായി വിദേശകാര്യ…
ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയ്ക്കായിരുന്നു വിക്ഷേപണം
ഭൗമോപരിതല ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പകര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൈസിസ് വിക്ഷേപിച്ചിരിക്കുന്നത്
നര്‍മദ നദിയും സമീപപ്രദേശങ്ങളും ചിത്രത്തില്‍ കാണാം.
തെരുവ് വിളക്കുകൾക്ക് പകരമായ് കൃത്രിമ ചന്ദ്രൻ ഉപയോഗിക്കുക വഴി 1.2 ബില്യൻ യുവാൻ ലാഭിക്കാൻ കഴിയും
“ഈയാംപാറ്റകള്‍ പൊതിയുന്ന മഞ്ഞ ബള്‍ബുകളും പുരയ്ക്ക് മീതെ ആകാശം താങ്ങി നില്‍ക്കുന്ന ആന്റിനയും ഉണ്ട്. ഉള്ളില്‍ ഏറ്റവും കൊതിപ്പിക്കുന്ന പൂക്കള്‍ തുന്നിയ തുണിയിട്ട് മൂടി വെക്കുന്ന ടിവി…
Kerala Floods: കേരളത്തിലെ പ്രളയ ബാധിത മേഖലയെ കുറിച്ചുളള വിവരങ്ങൾ കൈമാറുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സഹായകമായത് ഐഎസ്ആർഒയിലെ സാറ്റലൈറ്റിൽ നിന്നുളള വിവരങ്ങൾ
ഉപഗ്രഹവുമായി നിയന്ത്രണം തിരികെ പിടിക്കാനുളള ശ്രമം നടത്തുകയാണെന്ന് ഐഎസ്ആര്‍ഒ
ദുരന്ത നിവാരണം, കാലവസ്ഥാ പ്രവചനം എന്നീ മേഖലകൾക്ക് കാര്‍ട്ടോസാറ്റ് രണ്ടിന്‍റെ വിജയകരമായ വിക്ഷേപണം പ്രയോജനം ചെയ്യും
64 ഗ്രാം മാത്രം ഭാരമുള്ള സാറ്റലൈറ്റ് നാസ തൊടുത്തുവിടുന്നതോടെ ലോക സ്പേസ് റെക്കോര്‍ഡും ഈ 18കാരന്റെ പേരിലാകും
‘വികൃതിപ്പയ്യന്‍’ എന്നാണ് സാറ്റലൈറ്റിന് ഐഎസ്ആർഒ നൽകിയിരിക്കുന്ന വിളിപ്പേര്
ജി.എസ്.എൽ.വി- എം.കെ 3- ഡി 1 എന്ന റോക്കറ്റ് വിക്ഷേപണത്തോടെയാണ് നാല് ടൺ വരെയുള്ള വാഹക ശേഷി ഐ.എസ്.ആർ.ഒ.യ്ക്ക് കൈവരിക്കാനാകുക