
ചെരുപ്പുകളും ഒരു കത്തും കാണാതായ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്
മഴയെ തുടർന്ന് പുഴയിൽ ഒഴുക്കുണ്ടായിരുന്നു. അതിസാഹസികമായാണ് നാലുപേരെയും നാട്ടുകാർ കരയ്ക്കെത്തിച്ചത്
ചീങ്കണ്ണിപുഴയിലെ കയങ്ങളിലും തോടിറിമ്പിലെ കാടുകളിലും എത്തുമ്പോൾ വിദ്യാർത്ഥികൾ ഗുരുക്കന്മാരായി മാറി. പുഴയുടെ ആഴങ്ങളെകുറിച്ചും ഒഴുക്കിനെപ്പറ്റിയും മീനുകളെക്കുറിച്ചും പുഴയുടെകരയിലും ആഴങ്ങളിലുമുളള സസ്യങ്ങളെപ്പറ്റിയും അവർ പഠിപ്പിച്ചു
നദികളുടെ നിലനിൽപ്പ് പോലും ഭീഷണിയായ ഘട്ടത്തിലാണ് അസാധാരണമായ വിധി