
രണ്ട് മെറ്റല്‍ പ്ലേറ്റുകളും 35 സ്ക്രൂകളും ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ച് ഇദ്ദേഹം അസാധാരണമായി സുഖം പ്രാപിച്ചു
ബംഗ്ലാദേശീനെതിരായ ആദ്യ ടെസ്റ്റില്‍ 113 റണ്‍സ് വഴങ്ങി എട്ടുവിക്കറ്റെടുത്ത കുല്‍ദീപ് യാദവിന്റെ പകരക്കാരനായാണ് താരം ഇറങ്ങിയത്
സച്ചിന് തെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ എന്നിവര്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്നത്
ഈ ഒരോവറില്‍ ഋതുരാജ് അടിച്ചെടുത്തത് 43 റണ്‍സാണ്.
ഭീമൻ പെരുമ്പാമ്പിനെ പിടികൂടിയ സംഭവം സ്വഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഗൗരവമേറിയ സംഭാഷണങ്ങള്‍ക്കു തുടക്കമിട്ടിരിക്കുകയാണ്
ഇന്നലെ 82.26 കോടി രൂപയുടെ മദ്യമാണ് ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള് വഴി വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധന 12 കോടി
ചെന്നൈ സൂപ്പർകിങ്സ് ക്യാപ്റ്റൻ എംഎസ് ധോണി കഴിഞ്ഞ 13 ഐപിഎല്‍ ഫൈനലുകളിൽ 9 ഫൈനലുകളിലും കളിച്ച ഏക താരമാണ്
പാകിസ്താന്റെ അസ്ഹര്‍ അലിയെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്ഡേഴ്സണ് കയറി ഇരിക്കുന്നത് അപൂര്‍വ റെകോര്‍ഡ് കസേരയിലാണ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതാ താരമാണ് മന്ദാന
ഫ്രഞ്ച് ഫുട്ബോള്‍ താരം പാട്രിക് ബ്ലോണ്ടാണ് തിലേന്റെ പിതാവ്
ഐറീന് ഓഷി എന്ന മുത്തശ്ശി 14,000 അടി ഉയരത്തില്‍ നിന്നാണ് ചാടിയത്
രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് 1936ൽ ഓസ്ട്രേലിയക്കാരൻ ക്ലാരി ഗ്രിമ്മെറ്റ് കുറിച്ച റെക്കോർഡാണ് യാസിർ തന്റെ പേരിൽ തിരുത്തിയെഴുതിയത്
ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണിത്
രസകരമായ വസ്തുത ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്നതാണ്
ക്യാപ്റ്റൻ വിരാട് കോഹ്ലി, യുവതാരം പൃഥ്വി ഷാ, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ഇന്ത്യൻ സെഞ്ചുറിയന്മാർ. സെഞ്ചുറിക്ക് പുറമെ മൂവരും പല റെക്കോർഡുകളും തിരുത്തി.
കരിയറിൽ 19-ാമത്തെ സെഞ്ചുറിയാണ് രോഹിത് ശർമ്മ കുറിച്ചത്
ഇന്നു ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ ചിലപ്പോൾ ബൊളീവിയക്കാരി ജൂലിയ ഫ്ളോറെസ് കൊളീഗ് ആവും. ഈ വരുന്ന ഒക്ടോബർ 26 ന് ഫ്ലോറെസ് മുത്തശ്ശിക്ക്…
ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേലതുകയാണ് ഇതെന്ന് ലേലത്തിന് നേതൃത്വം വഹിച്ച ഗുവാഹത്തി ടീ ഓക്ഷന് സെന്റര്‍ വ്യക്തമാക്കി
2013 ഐപിഎലില്‍ 30 പന്തില്‍ 100 റണ്‍സ് നേടിയ വിന്‍ഡീസിന്റെ ക്രിസ് ഗെയിലാണ് ഇപ്പോള്‍ പട്ടികയില്‍ മുമ്പില്‍
ഇത്രയും ആവേശം നല്കിയ ഒരു ഐപിഎല്‍ ആദ്യമായാണ് എന്നാണ് നിരൂപകരുടെ വിലയിരുത്തല്‍
Loading…
Something went wrong. Please refresh the page and/or try again.