
ചിത്രങ്ങൾക്ക് രസകരമായ ക്യാപ്ഷനുകൾ നൽകുന്ന പിഷാരടിയെ ‘ക്യാപ്ഷൻ സിങ്കം’ എന്നാണ് ട്രോളന്മാർ വിശേഷിപ്പിക്കുന്നത്
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ 45-ാം ജന്മദിനമാണ് ഇന്ന്
“ഇതിപ്പോ മുറിക്കാനും തിന്നാനും മനസു വരുന്നില്ലല്ലോ,” എന്നാണ് പിഷാരടിയുടെ കമന്റ്
കൃഷ്ണപ്രഭ, ജ്യോത്സ്ന, രചന നാരായണൻകുട്ടി, ഐശ്വര്യ ലക്ഷ്മി, അലക്സാണ്ടർ പ്രശാന്ത് തുടങ്ങിയവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്
കുടുംബത്തോടൊപ്പമുളള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി
പതിവുപോലെ പിഷാരടിയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു
മമ്മൂട്ടി എടുത്ത രമേഷ് പിഷാരടിയുടെ ചിത്രം ശ്രദ്ധ നേടുന്നു
റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളും പിഷാരടി ഷെയർ ചെയ്തിട്ടുണ്ട്
രമേശ് പിഷാരടിയുടെ ഒരു ചിത്രവും ഫോട്ടോഷൂട്ട് നടത്തിയ ചിത്രവും ചേർത്താണ് മഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നൽകിയിരിക്കുന്നത്
ഇത് കാണുമ്പോൾ ‘കടിഞ്ഞൂൽ കല്യാണ’ത്തിലെ ഉർവ്വശി ചേച്ചിയെ ഓർമ വരുന്നു എന്നാണ് ജൂഡിന്റെ കമന്റ്
“കാലമങ്ങനെ കിടക്കുകയല്ലേ കടലുമാതിരി, ചുമ്മാ നീന്ത് ബ്രോ….” വീണ്ടും വൈറലായി പിഷാരടിയുടെ പാട്ട്
രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്
രമേശ് പിഷാരടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണിത്. ‘ഉത്സവ പറമ്പുകളേ പ്രകമ്പനം കൊള്ളിച്ച’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് നിരവധി പേരാണ് കമ്ന്റുകളുമായി എത്തുന്നത്
“ചാക്കോച്ചന്റെ ഫോട്ടോ വിറ്റുമാത്രം ഒരു സ്റ്റുഡിയോക്കാരൻ വീടു വെയ്ക്കുക.അങ്ങനത്തെ ഒരു അവസ്ഥയൊക്കെ ഞാൻ കണ്ടിട്ടുണ്ട്”
ഒരു ഭയവും കൂടാതെ അടുത്തേക്ക് പോകാൻ സാധിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളതെന്നും അടുത്ത സർക്കാർ യുഡിഎഫിന്റേതായിരിക്കുമെന്നും രമേഷ് പിഷാരടി
‘പുതിയ ‘പട’ത്തിൽ എനിക്ക് വേഷം തന്ന കലാകാരന് നന്ദി’ എന്നാണ് ചിത്രം പങ്കുവച്ച് പിഷാരടി കുറിച്ചിരിക്കുന്നത്
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ എന്ന പുതിയ പരിപാടിയിലാണ് സകുടുംബം രമേഷ് പിഷാരടി എത്തിയത്; വീഡിയോ കാണാം
സാധാരണ മനുഷ്യർ ഫോട്ടോയ്ക്ക് ചേർന്ന ക്യാപ്ഷൻ ഇടുമ്പോൾ ഇവിടെ ഒരാൾ ആദ്യം ക്യാപ്ഷൻ കണ്ടുപിടിച്ച ശേഷമാണ് ഫോട്ടോ എടുക്കുന്നതെന്ന് തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്
“വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം. ഭരണഘടന അത് അനുവദിക്കുന്നുണ്ട്”
ഭാര്യയ്ക്ക് ഒപ്പം പുതിയ ബിഎംഡബ്ല്യുവിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന രമേഷ് പിഷാരടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്
Loading…
Something went wrong. Please refresh the page and/or try again.