
ജെബിക്ക് പുറമെ എം. ലിജു, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേരും ഉയര്‍ന്നു വന്നിരുന്നു
ഹർഭജൻ സിങ്ങിനെ പഞ്ചാബിലെ ഒരു നിർദിഷ്ട കായിക സർവകലാശാലയുടെ തലവനാക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്
തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ ശ്രീനിവാസന് കൃഷ്ണനെ പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായാണു പരിഗണിക്കപ്പെടുന്നത്
ഇന്നലെ രാജ്യസഭാ സീറ്റ് സിപിഐയ്ക്കും സിപിഎമ്മിനും നൽകാൻ എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു
സന്‍സദ് ടിവിയുടെ ചാനൽ യൂട്യൂബിന്റെ ഏതൊക്കെ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് വ്യക്തമായിട്ടില്ല
പ്രതിക്ഷത്തിന്റെ വാക്കൗട്ടിനിടെയാണു രാജ്യസഭയില്‍ ബില്‍ പാസായത്. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഉച്ചയ്ക്കു രണ്ടുവരെ സഭ നിര്‍ത്തിവച്ചിരുന്നു
സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാല്‍ അക്കാര്യം തുറന്ന മനസോടെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നു പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു
പേരിലാണു നടപടി. കോണ്‍ഗ്രസില്‍നിന്ന് ആറും തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന എന്നീ പാര്‍ട്ടികളില്‍നിന്നു രണ്ടു വീതവും സിപിഐ, സിപിഎം കക്ഷികളില്‍നിന്ന് ഓരോ അംഗവുമാണ് നടപടി നേരിട്ടത്
ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ്
ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് തന്നെയാണ് ഉപതിരഞ്ഞെടുപ്പ്
2021 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ജോസ് കെ. മാണി എംപി സ്ഥാനം രാജിവച്ചത്
വെങ്കയ്യ നായിഡു സംസാരിക്കുമ്പോഴും വിവിധ വിഷയങ്ങളില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 11 മുതല്‍ വൈകിട്ട് ആറ് മണി വരെയാകും ലോക്സഭയും രാജ്യസഭയും ചേരുക
കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെന്ന് കമ്മീഷൻ
ഇവര്‍ വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്കു പകരക്കാരായാണ് രാജ്യസഭയിലെത്തുന്നത്. മൂവരുടെയും കാലാവധി ഏപ്രില്‍ 21നു അവസാനിച്ചിരുന്നു
സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് ഇരുവരും പത്രിക സമര്‍പ്പിക്കാനെത്തിയത്
“ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ട തെരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ്,” പ്രസ്താവനയിൽ പറയുന്നു.
പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ സസ്പെൻഷനായുള്ള പ്രമേയം അവതരിപ്പിച്ചു
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ശ്രേയാംസ് കുമാര്‍ 41നെതിരെ 88 വോട്ടിനാണ് തിരഞ്ഞെടുക്കപ്പെട്ടത്
എംപിമാരുടെ ഇരിപ്പിടങ്ങൾ ഇരു സഭകളുടെയും ചേംബറുകളിലും ഗാലറികളിലുമായി, സമ്മേളന സമയവും പ്രത്യേകം ക്രമീകരിക്കും
Loading…
Something went wrong. Please refresh the page and/or try again.