
മൂന്ന് ജില്ലകളിലായി ഇന്നലെ നടന്ന വിവിധ പരിപാടികളില്‍ പിണറായി വിജയന് സര്‍ക്കാരിനെ പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചിരുന്നു
ചെറുപ്പക്കാരായ കോൺഗ്രസുകാരെ സിപിഎം കൊന്നൊടുക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു
സംഭവത്തില്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
കേന്ദ്രം പുറത്തിറക്കിയ നിയമങ്ങളെല്ലാം കർഷകർക്ക് വേണ്ടിയാണെങ്കിൽ പിന്നെ എന്തിനാണ് അവർ അതിർത്തിയിൽ പ്രതിഷേധം നടത്തുന്നതെന്നും പ്രിയങ്ക ചോദിച്ചു
നുള്ളിയെടുത്ത തേയില കുട്ടയിലേക്ക് എങ്ങനെ ഇടണമെന്ന് വരെ തോട്ടം തൊഴിലാളികൾ പ്രിയങ്കയ്ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പാട്ടും നൃത്തവുമായി പ്രിയങ്ക അസമികൾക്കൊപ്പം ചേർന്നത്, വീഡിയോ
ലോകം മുഴുവൻ സഞ്ചരിക്കാൻ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷേ അദ്ദേഹത്തിന്റെ വസതിയിൽനിന്നും ഏതാനും കിലോമീറ്റുകൾ അകലെയുളള കർഷകരെ സന്ദർശിക്കാൻ കഴിയില്ല
ഹാഥ്റസ് കൂട്ട ബലാത്സംഗ കേസ് സിബിഐ അന്വേഷിക്കും
കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും
ജന്ദർ മന്ദറിൽ നടന്ന പ്രതിഷേധ പരിപാടിയിൽ അരവിന്ദ് കെജ്രിവാൾ, സീതാറാം യെചൂരി, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു, ഓരോ സ്ത്രീയും ശബ്ദമുയർത്തണമെന്ന് പ്രിയങ്ക ഗാന്ധി
നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് രാഹുലിനോടും പ്രിയങ്കയോടും പൊലീസ് പറഞ്ഞു. പൊലീസ് തടഞ്ഞെങ്കിലും തിരിച്ചുപോകാൻ തയ്യാറല്ലായിരുന്നു രാഹുലും പ്രിയങ്കയും
നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമായതിനാൽ രാഹുലും പ്രിയങ്കയും തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു
നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധി വിശദീകരണം നൽകി. ഇതേത്തുടർന്ന് രാഹുലിനെതിരായ ട്വീറ്റ് കപിൽ സിബൽ പിൻവലിച്ചു
പാർട്ടിക്കുവേണ്ടി പോരാടുന്നതിനോ അതിനെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതിനോ എനിക്ക് കോൺഗ്രസ് പ്രസിഡന്റാകേണ്ട ആവശ്യമില്ല
ജാതി അതിക്രമങ്ങളുടെയും ബലാത്സംഗങ്ങളടെയും ജംഗിൾ രാജ് ശക്തമാവുന്നു, കുറ്റവാളികളുടെ മനസ്സിൽ നിയമ ഭയമില്ലാതായെന്നും കോൺഗ്രസ് നേതാക്കൾ
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളുമായി സച്ചിൻ പൈലറ്റ് വിഭാഗം കൂടിക്കാഴ്ച നടത്തി
രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു പ്രിയങ്ക ഗാന്ധിയുടേത്
പ്രിയങ്കയുടെ ക്ഷണം നിരസിച്ച് ബിജെപി നേതാവ് പ്രിയങ്കയേയും കുടുംബത്തേയും അത്താഴത്തിന് ക്ഷണിച്ചു. ഉത്തരാഖണ്ഡിലെ പരമ്പരാഗത വിഭവങ്ങളെല്ലാം വിളമ്പാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു
പ്രിയങ്ക കത്തിലൂടെയും ഫോണിലൂടെയും അനിൽ ബലൂണിയെ ക്ഷണിച്ചെന്നാണ് വിവരം. എന്നാൽ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല
ജയ്പൂര്‍: സച്ചിന് പൈലറ്റ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് വാദം കേട്ട കോടതി…
Loading…
Something went wrong. Please refresh the page and/or try again.