
ഡേറ്റ മാച്ചിങ്ങിലെ പ്രശ്‌നത്തിനൊപ്പം ആധികാരികത ഉറപ്പാക്കുന്നതിലെ പിശകുകള്‍, രേഖകള്‍ സൂക്ഷിക്കുന്നതില്‍ ന്യൂനത എന്നിവ യുഐഡിഎഐയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള 108 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി പറയുന്നു
വിവിധ ആവശ്യങ്ങൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) കൂടുതൽ വിന്യസിക്കാനും നമ്മുടെ വിവരങ്ങൾ (ഡാറ്റ) ശേഖരിക്കാനും അവർക്ക് പദ്ധതികളുണ്ട്. ഈ പശ്ചാത്തലത്തിൽ ഏതെങ്കിലും അവകാശ മാതൃകയുടെയും…
സ്വകാര്യതാ നയം സ്വീകരിക്കാത്തവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നത് തുടരും
സ്വകാര്യതാ നയം സ്വീകരിക്കാത്ത ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഫോണിലേക്ക് നിരന്തരം അറിയിപ്പുകള്‍ നല്‍കി ബുദ്ധിമുട്ടിക്കുകയാണെന്നും കേന്ദ്രം കോടതിയോട് പറഞ്ഞു
പുതിയ സ്വകാര്യതാ നയം അംഗീകരിക്കാൻ താത്പര്യം ഇല്ലെങ്കിൽ ഉപയോക്താക്കൾക്ക് അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിർത്താമെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു
വാട്‌സാപ്പ് ഇനി പഴയ രീതിയിൽ തന്നെ തുടർന്ന് ഉപയോഗിക്കണമെങ്കിൽ പുതിയ നയം അംഗീകരിച്ചേ മതിയാകൂ
സ്വന്തം സൗഹൃദ വലയത്തിനപ്പുറം പൊതുഗ്രൂപ്പുകളിൽ ഉൾപ്പടെ അംഗമാകാൻ സാധിക്കുന്ന ഒരു ആപ്പുകൂടിയാണ് ടെലഗ്രം. അതുകൊണ്ട് തന്നെ ടെലഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പര്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനും അത് ദുരുപയോഗം…
ഉപഭോക്താക്കളെ നയിക്കാന്‍ റഗുലേറ്ററി ബോഡികള്‍ മുന്നോട്ടുവരേണ്ടതുണ്ട്. സ്വകാര്യതാ നയങ്ങളിലൂടെ കടന്നുപോകാന്‍ ഉപയോക്താക്കള്‍ക്കു സമയമോ അറിവോ ഇല്ല. അത് പ്രതീക്ഷിക്കുന്നതും നീതിയുക്തമല്ലാത്തതാണ്
നിരവധി മാസങ്ങളായി ഈ നടപടി തുടരുന്നു, എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചു കൊണ്ടുള്ള ആവശ്യം കുത്തനെ ഉയര്‍ന്നു
ചിലപ്പോള്‍ നിങ്ങളുടെ ചിത്രം റഷ്യയിലെ തിരക്കേറിയ നഗരത്തില്‍ ബില്‍ബോര്‍ഡ് ആയി പ്രത്യക്ഷപ്പെടാം
ജസ്റ്റിസ് എ.കെ.സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷന്‍ എന്നിവര്‍ വായിച്ച ആധാര്‍ സംബന്ധിച്ച വിധിപകര്‍പ്പിലെ പ്രസക്ത ഭാഗങ്ങള്‍. ആധാര്‍ എവിടെയൊക്കെ ആവശ്യമാണ് ? എവിടെയൊക്കെ ആവശ്യമില്ല ?
ആധാര്‍ കാര്‍ഡ് വ്യക്തിയുടെ സ്വകാര്യത ലംഘനമാണ് എന്ന് ആരോപിക്കുന്ന ഹര്‍ജികള്‍ കേള്‍ക്കുവാനായി മാത്രം സുപ്രീം കോടതി ചെലവിട്ടത് 38 ദിവസങ്ങളാണ്.
ആധാര്‍ കാര്‍ഡ് സ്വകാര്യതയുടെ ലംഘനമോ ?
ആൻഡ്രോയ്‌ഡ് ഫോണുകൾ ഉപയോഗിക്കുന്ന ലോകത്തെ രണ്ട് ബില്യൺ ഉപഭോക്താക്കളെയും ബാധിക്കുന്നതാണ് ഈ പ്രശ്നം
സാമൂഹ്യ മാധ്യമങ്ങള്‍ പരിശോധിക്കാനായി സോഷ്യല്‍ മീഡിയ ഹബ് തുടങ്ങാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്കാണ് ഇതോടെ തിരിച്ചടി നേരിടുക.
മെസഞ്ചര്‍ വഴി കൈമാറുന്ന ടെക്സ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, വീഡിയോ എന്നിവയാണ് ഫെയ്സ്ബുക്ക് പരിശോധിക്കുന്നത്
നമോ ആപ്പിന് ‘യാതൊരു അനുമതിയും നിർബന്ധമല്ല’ എന്ന് ആപ്പിന്റെ വിശദാംശങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ഉപഭോക്താക്കളുടെ അനുമതിയേ ആവശ്യമായ് വരുന്നില്ല.
അന്തിമ വിധി വരുന്നത് വരെ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ ഒരു സേവനവുമായ് ബന്ധിപ്പിക്കേണ്ടതില്ല എന്നതാണ് ഇന്നത്തെ സുപ്രധാന വിധി.
“ഒരു ക്ഷേമ രാഷ്ട്രത്തിൽ പൗരനു മുന്നില്‍ ഭരണകൂടം മുന്നോട്ട് വയ്ക്കുന്നത് ബാര്‍ട്ടര്‍ സിസ്റ്റമല്ല, നിങ്ങളുടെ വിരലടയാളം തരികയാണ് എങ്കില്‍ നിങ്ങള്‍ക്ക് അവകാശം തരാം എന്ന് പറഞ്ഞുകൊണ്ട് ശേഷകാലം…
ബുധനാഴ്ച പുറത്തുവിട്ട മറ്റൊരു വിജ്ഞാപനത്തിലാണ് പൗരന്റെ ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമാണ് എന്നുറപ്പ് വരുത്താന്‍ പുതിയ സുരക്ഷാ ഡി സംവിധാനം ആവിഷ്കരിക്കുന്നതായി യുഐഡിഎഐ അറിയിച്ചത്.
Loading…
Something went wrong. Please refresh the page and/or try again.