
സഖ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മൻമോഹൻ സിങ്ങിന് ഭരണ നിർവഹണത്തിൽ വീഴ്ച പറ്റി
ദീർഘകാലം നീണ്ട രാഷ്ട്രീയ ജീവിതത്തിന് ഉടമയാണ് അന്തരിച്ച ഇന്ത്യൻ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി
തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു
2012 ൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നതിനുമുമ്പ് അദ്ദേഹം വിവിധ ഘട്ടങ്ങളിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ചീഫ് വിപ്പും വിവിധ മന്ത്രിസഭകളിലെ ഒരു പ്രധാന ചുമതലകൾ വഹിച്ച മന്ത്രിയുമായിരുന്നു
പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും 5 ദശാബ്ദക്കാലം നീണ്ടുനിന്ന വിശിഷ്ടമായ പൊതുജീവിതത്തിൽ, അദ്ദേഹം വഹിച്ച ഉന്നത പദവികൾ കണക്കിലെടുക്കാതെ അദ്ദേഹം നിലത്തു വേരൂന്നിയെന്നും രാഷ്ട്രപതി…
Pranab Mukherjee passes away: തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു
ആരോഗ്യനില കൂടുതൽ മോശമായതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്
പിതാവിനു ആരോഗ്യം വീണ്ടുകിട്ടണമെന്ന പ്രാർത്ഥനയിലാണ് പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജി. കഴിഞ്ഞ വർഷം ഈ സമയം വലിയ സന്തോഷത്തിന്റെയായിരുന്നെന്നും ഇപ്പോൾ വലിയ ദുഃഖത്തോടെയാണ് താനെന്നും ശർമിഷ്ഠ പറഞ്ഞു
തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു
കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ദയവായി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു
മനുഷ്യജീവിതത്തോടുള്ള അവഗണന രാജ്യത്തിന്റെ ഐക്യത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പ്രണബ് മുഖര്‍ജി
ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങളെ മാനിക്കാന്‍ തയ്യാറാകണം എന്നും മുൻ രാഷ്ട്രപതി പ്രണബ് മുഖർജി
പഞ്ചവത്സര പദ്ധതികളാണ് ജനങ്ങളില്‍ വികസനത്തെ കുറിച്ചും സമ്പദ്വ്യവസ്ഥയെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഒരു ബോധ്യമുണ്ടാക്കിയതെന്നും പ്രണബ് മുഖർജി
രാജ്യത്തിന് വേണ്ടി ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജിയെന്നും മോദി
തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ചുള്ള പ്രണബിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു
തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെ കമ്മീഷനെ പ്രശംസിച്ച് പ്രണബ് മുഖർജി
മുൻപും പലപ്പോഴും ബിജെപിയെ വിമർശിച്ചു കൊണ്ട് ടെലഗ്രാഫിന്റെ ഒന്നാം പേജിൽ വാർത്തകളും തലക്കെട്ടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന് ഭുപെന്‍ ഹസാരിക എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി ഭാരത രത്ന
വികസനവും പാർലമെന്ററി ജനാധിപത്യവും എന്ന വിഷയത്തിലൂന്നിയുളള പാഠഭാഗങ്ങളാണ് കൈകാര്യം ചെയ്യുക
നാഗ്പൂരിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തശേഷം ആദ്യമായാണ് പ്രണബ് മുഖർജിയും രാഹുൽ ഗാന്ധിയും നേരിട്ട് കാണുന്നത്
Loading…
Something went wrong. Please refresh the page and/or try again.