
ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും പൊലീസ് കസ്റ്റഡിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം
ദേഹത്തൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം
ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കമ്മീഷണര്‍ പറഞ്ഞു.
രാവിലെ പാകിസ്ഥാനിലെ ലാഹോറില്‍ വെടിയേറ്റ് മരിച്ചു
സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങളായ യോഗേഷ് തോണ്ടയും കൂട്ടാളികളായ ദീപക് തിതാര്‍, രാജേഷ് സിംഗ്, റിയാസ് ഖാന്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കോട്ടയം സ്വദേശിയായ അരുണുമായി ആതിര സൗഹൃദം അവസാനിപ്പിച്ചിരുന്നു
മുന്‍ തീവ്രവാദ ബന്ധം ചൂണ്ടികാണിച്ചായിരുന്നു പൊലീസ് നടപടി
പാകിസ്ഥാന്, പാക് അധീന കശ്മീരില്‍ എന്നിവിടങ്ങളില്‍ ഭീകരരുണ്ടെന്നാണ് പൊലീസ് പറയുന്നത്
പ്രധാനമന്ത്രിക്കെതിരായ ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ്; കത്തെഴുതിയ ആള്‍ അറസ്റ്റില്‍
മോഗയിലെ റോഡ് ഗ്രാമത്തിലെ ഗുരുദ്വാര ജനം ആസ്ഥാന്‍ സന്ത് ഖല്‍സയില്‍ നിന്നാണ് മാര്‍ച്ച് 18 മുതല്‍ ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ടാണ് കൊച്ചിയിലെത്തുന്നത്
കഴിഞ്ഞ ദിവസം അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു
അമൃത്പാലിന്റെ മറ്റൊരു സഹായിയായ ഗോർഖ ബാബ എന്ന തേജീന്ദർ സിങ് ഗില്ലും അറസ്റ്റിലായിട്ടുണ്ട്
വനിത ഡിഎസ്പി ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അമൃത്പാലിന്റെ ഭാര്യയേയും അമ്മയേയും അവരുടെ വസതിയിലെത്തി ചോദ്യം ചെയ്തത്
വഞ്ചിയൂരില്‍ കഴിഞ്ഞ 13-ാം തീയതി രാത്രി 11 മണിക്ക് മൂലവിളാകം ജംങ്ഷനില്‍ വച്ചാണ് സംഭവം നടന്നത്
ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ തലവനായ അമൃത്പാല്‍ സിങ്ങിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം.
പഞ്ചാബില്‍ നാളെ ഉച്ചയ്ക്ക് 12 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചതായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി അനുരാഗ് വര്‍മ അറിയിച്ചു.
12 മിനുറ്റോളം ഗതാഗതം തടസപ്പെട്ടതായാണ് ലഭിക്കുന്ന വിവരം
സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ഉദ്യോഗസ്ഥന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു
മകളുടെ മരണത്തെ പരാമര്‍ശിച്ച് മമത അധീര്‍ ചൗധരിയെ വ്യക്തിപരമായി ആക്രമിച്ചിരുന്നു.
Loading…
Something went wrong. Please refresh the page and/or try again.