
“1960കൾ മുതൽ കേരളത്തിൽ വികസിച്ചു വന്ന ആർട്ട് ഫിലിമുകൾ എന്നറിയപ്പെടുന്ന സംവർഗ്ഗത്തിൽ കുമാരേട്ടന്റെ സിനിമകൾ ആരും ഉൾപ്പെടുത്തിക്കാണാറില്ല. ആർട്ട് ഫിലിമിന്റെയും അതുണ്ടാക്കിയ വരേണ്യ ചലച്ചിത്ര സംസ്കൃതിയുടെയും പടിക്ക്…
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബിച്ചു തിരുമല ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം
“എഴുത്തുകാരൻ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായ കഥകൾ കഥാപാത്രങ്ങളിൽ നിന്നും കേൾക്കുന്നു. അതങ്ങനെയാണ്: കഥാപാത്രങ്ങളുടെ കഥയല്ല കഥാകാരൻ എഴുതുന്നത്; കഥാകാരന്റെ കഥയല്ല വായനക്കാരൻ വായിക്കുന്നത്” എഴുത്തുകാരനും ചിത്രകാരനുമായ ജയകൃ,ഷ്ണൻ…
ചിത്രവേലകള്‍ ചെയ്ത വലിയ പരവതാനി കുടഞ്ഞുവിരിക്കാന്‍ ശ്രമിക്കുന്ന സ്ത്രീ, പുലർച്ചയിലെ എന്റെ അതിഥി, അവളും ഒരു വായനക്കാരിയാണ്. എന്നോടൊപ്പം വയസ്സാവുന്നവൾ, മറ്റൊരു നാട്ടുദേവത എന്ന് ഞാൻ ആ…
” മരണം മണ്ണിലേക്കുള്ള മടക്കമാണെന്നും മരിച്ച ഓരോ ആളും മണ്ണിൽ നിന്ന് ദൈവമായി ഉയിർക്കുമെന്നുമാണ് സിദ്ധലിംഗയ്യ പറയാറുള്ളത്. എഴുതിയ കൃതികളും ഓർമ്മകളും ബാക്കി വച്ച് അദ്ദേഹം മടങ്ങിയിരിക്കുന്നു.…
“ഉറങ്ങാറാവുമ്പോള്‍ തെരുവുകളൊക്കെയും എകര്‍ന്ന കെട്ടിടങ്ങളുടെ ഇത്തിരിയിരുളിലേക്ക് മുഖമമര്‍ത്തിക്കിടക്കും” രാജൻ സി എച്ച് എഴുതിയ കവിത
“ഫിക്ഷന്റെ ആഭിചാരത്തിൽ അടിപ്പെട്ട് ജീവിതം തന്നെ പണയം വച്ചുള്ള ചൂതുകളിപോലെയായിരുന്നു അക്കാലത്തെ എന്റെ വായന.അതിൽ നിന്ന് കവിതയുടെ രഹസ്യാനന്ദങ്ങളിലേക്ക് എന്നെ കൈപിടിച്ച് ഉയർത്തിയത് “വേനൽമഴ”യാണ്.” ഇന്ന് 75…
റിപ്പബ്ലിക്കിന്റെ ഭൂപടത്തിനു പുറത്ത് നൈതിക സാന്നിദ്ധ്യമായി നില്‍ക്കുന്ന കവിയുടെ കാല്‍പ്പാട് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകളിലുടനീളം കാണാം.
അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു
ഇന്ന് സുഗതകുമാരിയുടെ 87ാം പിറന്നാൾ. പ്രകൃതിയെ സ്നേഹിച്ച കവിയുടെ ഓർമ്മ പടർന്നു പന്തലിക്കാനായി, ‘ഒരു തൈ നടാം നല്ല നാളേയ്ക്കുവേണ്ടി’ എന്ന കവിതയായി ഇന്ന് കേരളം പലയിടങ്ങളിലായി…
മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജുവാര്യർ, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ നിരവധി പേരാണ് അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു
കോവിഡ് കാലത്ത് ടീച്ചര്‍ ജോലി നിന്നു പോയപ്പോൾ, ഓട്ടോറിക്ഷയിലും ഓൺലൈനായും കൈത്തറി ഒറ്റമുണ്ടുകൾ വിറ്റ് അതിജീവനത്തിൻ്റെ മാതൃകയായ ശ്രീലക്ഷ്മി, പതിമൂന്നാം വയസ്സിൽ താൻ ചെന്നു ചേർന്ന സുഗതകുമാരി…
“സഞ്ചയനവും വേണ്ട, പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം നൽകാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്,”
സൈലന്റ് വാലി സംരക്ഷണ നീക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുഗതകുമാരിയിലെ പ്രകൃതി സ്നേഹിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി
കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു
ഇന്ന് രാവിലെ 8.10ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
Loading…
Something went wrong. Please refresh the page and/or try again.