
“പക്ഷികള്‍ അടുത്തിരുന്ന് ഞങ്ങള്‍ പറയുന്നത് അവരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.” അക്ബർ എഴുതിയ കവിത
“മുളപ്പിക്കാനിനിയൊരു വിത്തില്ലാതെ പതിയെ ഒടുങ്ങുമ്പോൾ. തിരികെ പറക്കാൻ, കാട്ടുതീ, ഒരു പൊൻമുളയുടെ വിത്തെറിഞ്ഞ് കൊടുക്കുന്നു.” സുജ എം ആർ എഴുതിയ കവിത
“വൈകുന്നേരത്തിനുള്ളിലൊരു വൈകുന്നേരമുണ്ടാവും സന്തോഷത്തിനുള്ളിലുള്ള സന്തോഷം പോലെ.” സൂരജ് കല്ലേരി എഴുതിയ കവിത
“ശമിക്കാത്ത ദാഹവും പൂർണചന്ദ്രനും കുമ്പിൾക്കൈയിൽ”അരുണ ആലഞ്ചേരി എഴുതിയ മൂന്ന് കവിതകൾ
ഇനി മൂങ്ങയെപ്പറ്റി എന്തു കഥ പറയും? രാത്രി തീരുമല്ലോ…ജയകൃഷ്ണന് എഴുതിയ കവിത
രണ്ട് മനുഷ്യർക്കിടയിൽ സാധാരണമെന്നോണം സംഭവിക്കാവുന്ന സംഭാഷണം എന്ന സാധ്യത ഉപയോഗപ്പെടുത്തി പുതിയ ഒരു കാവ്യ ഭാഷ രൂപപ്പെടുത്താനുള്ള ശ്രമമാണ് മുബശ്ശിർ എഴുതിയ മൂന്ന് സംഭാഷണ കവിതകൾ.
“അന്ന്, തേങ്ങതിരിച്ചു തെങ്ങേക്കേറി.” ജസ്റ്റിൻ പി. ജയിംസ് എഴുതിയ കവിത
“മഹാനദി പോൽ, അവനവൻ- ഞെരിപിരികളിൽ വിസ്മ- യിച്ചും നിവർന്നും സ്വയമേ യടങ്ങും ഞാൻ സമുദ്രനാഭിയിൽ” സരിത മോഹനൻ ഭാമ എഴുതിയ കവിത
“ജീവിക്കുന്ന ആ നൊടിയാണ് നമ്മുടെ ജീവിതം. അതിനപ്പുറം പ്രതീക്ഷയാണ്. അതിനിപ്പുറം അപ്രതീക്ഷിതവും” രാജന് സി എച്ച് എഴുതിയ കവിത
“വെള്ളാമ്പലുകൾ വട്ടമിട്ടു പൂത്തുലയും പൂർണ്ണചന്ദ്രനെ പറിച്ചെടുത്തു നീ.” ആദിൽ മഠത്തിൽ എഴുതിയ കവിത
“കെട്ടിടങ്ങളും മാമരങ്ങളും അഗാധമായി മേഘങ്ങൾ അതിന്റെ അടിവയറ്റിലൂടെ നീന്തി” അമ്മു ദീപ എഴുതിയ കവിത
“ഒച്ചകൾ അലർച്ചകളെ ഒക്കത്തിരുത്തി, ആയുധങ്ങൾ മൂർച്ചയൊളിച്ച്, നിഴലതിന്റെ രൂപമന്വേഷിച്ച്, വെള്ളം അലകളെത്തേടി, പക്ഷികൾ ദൂരങ്ങളെ മടക്കി”, രഗില സജി എഴുതിയ കവിത
“പലപ്പോഴും ബാഗും കുടയും ചിലപ്പോഴെല്ലാം എന്നെ തന്നെയും ബസ്സിൽ മറന്ന് വച്ചു.” മഞ്ജു ഉണ്ണികൃഷ്ണൻ എഴുതിയ കവിത
“ജോലിക്ക് പോയിക്കൂടേ…ന്ന് ചോദിക്കുന്നു, എനിക്ക് കഴിയുന്നില്ല.” ശൈലൻ എഴുതിയ കവിത
“ഉള്ളെരിയുമ്പോൾ ഒരുനുളള് മധുരംപോലും പുളിച്ച്തികട്ടുമെന്ന തോന്നലിൽ വെറുതെ ചുരുട്ടി കൈയ്യിൽപ്പിടിച്ചു” വിബിൻ ചാലിയപ്പുറം എഴുതിയ കവിത
“മാസത്തിലൊരിക്കൽ ഞാനും കഴിക്കും. നീലു, അവളെന്റെ ഔഷധസസ്യമാണ്. ഓരോ കോശത്തിലും – വസന്തം വിടർന്ന് നിൽക്കുന്ന പൂക്കാരി” ആർഷ കബനി എഴുതിയ കവിത
“അവരുടെ ഭൂതകാലമാണവര് ഓര്‍ത്തെടുത്തു സംസാരിക്കുന്നത്. അതിനപ്പുറം അവര്‍ക്കൊരു ഭാവിയുമില്ല. അവരുടെ ജീവിതമാണത്.” രാജൻ സി എച്ച് എഴുതിയ കവിതകൾ
“പുൽപ്പരപ്പിലൊളിഞ്ഞിരിക്കുന്ന മുയൽക്കുരുന്നുകളെ പോലെ ഒരേ സമയം ഉന്മാദികളും നിരാസക്തരുമായി”
“തീവണ്ടി കുട്ടിയുടെ കവിളിൽ തൊട്ടു അപ്പോഴേക്കും കുട്ടിക്ക് ഉറക്കം വന്നു” മോൻസി ജോസഫ് എഴുതിയ കവിത
“ദൈവം അമ്മയുടെ മടിയിൽ തലവച്ചു കിടക്കും. അയാളുടെ മുടിച്ചുരുളുകൾ കോതിയൊതുക്കി, മുറിവുകളിൽ തലോടിക്കൊണ്ട് അവർ ഉമ്മറത്തിരിക്കും.” ഹരികൃഷ്ണൻ തച്ചാടൻ എഴുതിയ കവിത
Loading…
Something went wrong. Please refresh the page and/or try again.