
ആ നിമിഷം നിങ്ങളാ കവിയാരെന്നോർക്കുന്നു; ആ നിമിഷം നിങ്ങളവളെ മറന്നു പോയെന്നുമോർക്കുന്നു.
വിതുമ്പലുകള്‍ക്കു മീതെ ചുറ്റിവരിയുന്നു ചുരുളുകളായി പടര്‍ന്നുകയറുന്നു ഗ്ലൂമി സണ്‍ഡേ സംഗീതം.
എനിക്ക് പത്തൊമ്പത് വയസ്സായിരുന്നു. മരിക്കുവാന്‍ പോകുന്നുവെന്ന് തോന്നിയിരുന്നു. ഞാന്‍ ദുഖിച്ചിരുന്നു. ഞാന്‍ പ്രണയത്തിലായിരുന്നു
അച്ഛമ്മയുടെ പെൻഷൻ ദിവസം ആദ്യം വണ്ടിയിറങ്ങാറുള്ള അമ്മായിമാർത്തന്നെ ഇത്തവണയും വലിയവായിൽ നിലവിളിച്ചോണ്ടോടിയെത്തി
ഒരു സ്ത്രീയുടെ വളർച്ച അവളുടെ പാദങ്ങളിലൂടെ കടന്നു പോവുന്നു.
തോട് ഒരു കടൽത്തുണ്ടാകുന്നു പരിണാമ യുഗങ്ങൾ പുറകോട്ടു നീന്തുന്നു ജീവൻ സൂക്ഷ്മരൂപം പ്രാപിക്കുന്നു ആദിമ ജലതൃഷ്ണകൾ അവനെ പൊതിയുന്നു
ഞങ്ങളെക്കണ്ടാൽ താമരത്തണ്ടുകൾ കൈകൾക്ക് എത്തിപ്പിടിക്കാൻ പാകത്തിൽ നീണ്ടു വരും
ക്യാംപസ് കവിതകളിൽ ഇത്തവണ പഞ്ഞി മുട്ടായികളും വിളർത്ത വനസ്ഥലികളും
ഫോട്ടോയിലെ ഇപ്പോഴത്തെ പൂപ്പലുകൾ അന്നവിടെയുണ്ടായിരുന്ന വേണ്ടപ്പെട്ടവരെ നോക്കിനോക്കിയെത്തിയതാവാം
ഗോത്രഭാഷയായ റാവുള ഒന്നാം ഭാഷ, മലയാളം രണ്ടാം ഭാഷ. രണ്ടിലും എഴുതുന്നു. കാട് ഗോത്രത്തിൻറെ ഹൃദയം, കാടാണ് കൊടുക്കുന്നത് എഴുത്തിനുള്ള കാതൽ… സുകുമാരൻ ചാലിഗദ്ധ എന്ന ബേത്തി…
പുത്തൻപുതുകാലത്ത് പ്രിയ മാനസനോട് ഒരു പെണ്ണിനു പറയാനുള്ളത് രസ ഭാഷയിൽ തുള്ളിത്തുളുമ്പി നിൽക്കുന്നത് ഇങ്ങനെയൊക്കെയാണ്
സമാധാനത്തിൻ്റെ മുകളിലേക്ക് സാവധാനം കയറുന്ന ഒരു സൈക്കിളും പെണ്ണിൻ്റെ പ്രണയം പോലെ കാൽക്കൽ ചുരുണ്ടിരിക്കു ന്ന പൂച്ചയും ഉറ്റുനോക്കുന്ന രണ്ട് കാമ്പസ് കവിതകൾ
കാമ്പസ് കവിത, അതിൻ്റെ ഫണം വിടർത്തുന്നതെങ്ങനെ? അതറിയാൻ പ്രവീണയുടെ മൂർഛ എന്ന കവിത. ഒപ്പം, നിറങ്ങൾക്ക് വാലും ചെകിളയും മുളച്ചതു പോലെ പൂച്ചപ്പരലുകൾ നീന്തുന്ന സൂരജിൻ്റ കവിതയും
ഇമ്മയുടെ ചുണ്ടിൽ കെടാനൊരുങ്ങുന്നു പെടുന്നനെ തീർന്ന് പോയൊരു ബാല്യകാലം.
രണ്ട് കോളേജ് വിദ്യാർത്ഥികളുടെ കവിതകളുമായി ക്യാംപസ് അക്ഷരങ്ങൾക്ക് തുടക്കം. ഇത്തരം വേറിട്ട വഴികൾക്കായി ഇനിയും കാത്തിരിക്കുക
ഞാൻ അതിനോടു പറഞ്ഞു: നിന്റെ കൂടെ ഞാന്‍ വരുന്നില്ല. ഞാൻ എവിടെക്കുമില്ല. ഞാന്‍ ആരുടെയും കൂടെ പോകുന്നില്ല
ഒരേ കിടക്കയിൽ പുറം തിരിഞ്ഞ് രാത്രി കഴിച്ച് കൂട്ടുമ്പോഴും ഒരേ പറത്തം പറക്കും പക്ഷികളാണു നാം.
തള്ളിതള്ളിയാണു ഞാൻ പിറന്നതെങ്കിൽ വല്യുപ്പയുടെ വെല്ലുവിളി സ്വീകരിച്ചേനേ ഉപ്പ. നോവറിയാത്ത പ്രസവത്താൽ – ശപിക്കപ്പെടില്ലായിരുന്നു ഞങ്ങളുടെ ഉമ്മമാർ
ഉപ്പ മരിക്കുമ്പം രണ്ടാങ്കെട്ട്യോളെ വീട്ടിലാരുന്നു മരിച്ചാലും അങ്ങോട്ട് വന്നേക്കരുതെന്ന് ഹദീസ് തൊട്ട് സത്യം ചെയ്യിച്ചിരുന്നു
ലോകം അന്ധകാരാവൃതമെങ്കിലും യാതൊന്നിനും ഒരുറപ്പുമില്ലെങ്കിലും പ്രതീക്ഷ എന്ന സ്ത്രീയുടെ കൈപിടിച്ചാണ് എപ്പോഴുമയാളുടെ നടപ്പ്
Loading…
Something went wrong. Please refresh the page and/or try again.