
പോക്സോ നിയമപ്രകാരമുള്ള രണ്ട് ലൈംഗികാതിക്രമ കേസുകളിൽ ജസ്റ്റിസ് പുഷ്പ വി ഗണേദിവാല പുറപ്പെടുവിച്ച വിവാദ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടി
വിധിയെച്ചൊല്ലിയുള്ള കോലാഹലത്തെത്തുടർന്ന് കേന്ദ്രസർക്കാർ എജി വേണുഗോപാൽ വഴി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു
പോക്സോയ്ക്ക് കീഴിലുള്ള ലൈംഗികാതിക്രമം അഞ്ച് വർഷം വരെ കഠിന ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാണെന്നും എന്നാൽ പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതിന് വ്യക്തമായ തെളിവുകളും ഗുരുതരമായ ആരോപണങ്ങളും…
ഉന്നയിക്കപ്പെടുന്ന ആരോപണം ഒൻപത് മാസം ചുമന്ന് പ്രസവിച്ച മാതാവിന് കുട്ടിയോട് ചെയ്യാനാവില്ലെന്നു കോടതി വ്യക്തമാക്കി. മാതാവിനെ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടു
2016ലാണ് പെൺകുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. തുടർന്ന് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റിയിരുന്നു. എന്നാൽ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് സിഡബ്ല്യുസി പെൺകുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ അനുമതി…
കേസിൽ പ്രതിയായ അമ്മയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് ലാബിലേക്ക് അയയ്ക്കും. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി
ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നു റെയ്ഡിനു നേതൃത്വം നല്കിയ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു
രണ്ട് വനിത ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ട്. ഇത് നാലാം തവണയാണ് പാലത്തായി കേസിൽ അന്വേഷണസംഘത്തെ മാറ്റുന്നത്
ബിജെപി അധ്യാപകൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഇരയുടെ മാതാവിന്റെ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞുകൃഷ്ണന്റെ ഉത്തരവ്
കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ ജില്ലകളിലും ‘വൺ സ്റ്റോപ്പ് സപ്പോർട്ട് സെൻറുകൾ ആരംഭിക്കണമെന്നും പോക്സോ നിയമത്തിലെ നടപ്പടിക്രമങ്ങൾ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കുന്നതിന് രണ്ടു മാസത്തിനകം സംസ്ഥാന…
പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാളാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്
കേസുകളുടെ അന്വേഷണത്തിലും വിചാരണയിലും മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുന്നതായി കാണുന്നില്ലെന്ന് ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ വ്യക്തമാക്കി
തുടർ അന്വേഷണത്തോടും നിയമ നടപടികളോടും പൂർണമായും സഹകരിക്കുമെന്ന് രഹന നേരത്തെ വ്യക്തമാക്കിയിരുന്നു
രഹ്നയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനെ കോടതി ചോദ്യം ചെയ്തു
ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു
പൊലീസിനും ചൈൽഡ് ലൈനിനും കുട്ടി നൽകിയ മൊഴി കൃത്യമായിരുന്നു മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ തിയതി സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായെന്നും ജയരാജൻ പറഞ്ഞു
പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേർന്നാണ് എട്ടാം ക്ലാസ് മുതൽ പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത്
റിമാൻഡ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്
കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് പിന്നിൽ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങളുള്ളതായും മുഖ്യമന്ത്രി
10 വയസ്സുകാരിയെ ലെെംഗികമായി പീഡിപ്പിച്ചെന്നാണ് ബിജെപി നേതാവിനെതിരായ കേസ്
Loading…
Something went wrong. Please refresh the page and/or try again.